Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ്ങളാണ്.
പുരാതന ജപ്പാനിലെ പ്രസിദ്ധനായ ഒരു സെൻ മാസ്റ്ററായിരുന്നു കിയോഷി. അദ്ദേഹം നന്നേ ചെറുപ്പത്തിൽത്തന്നെ സെൻ ധ്യാനരീതിയിലൂടെ ബോധോദയം നേടാൻ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ് സെൻ ധ്യാനരീതിയുടെ മർമം കണ്ടെത്താൻ അക്കാലത്തു പ്രസിദ്ധനായിരുന്നു ഹോഷിൻ എന്ന സെൻ മാസ്റ്ററുടെ ശിഷ്യനാകാൻ തീരുമാനിച്ചത്.
ഹോഷിൻ താമസിച്ചിരുന്നതു ചെന്നെത്താൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു വൻ മലയിലായിരുന്നു. ഏറെ ത്യാഗം സഹിച്ചു കിയോഷി അവിടെ എത്തി. അപൂർവമായി മാത്രം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്ന ഹോഷിൻ വലിയ വിജ്ഞാനിയായിരുന്നു.
കല്ലിന്റെ ശബ്ദം
കിയോഷി അദ്ദേഹത്തിന്റെ മുൻപിലെത്തി ശിഷ്യനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ മാസ്റ്റർ, കിയോഷിയുടെ കണ്ണുകളിലേക്കു നോക്കി കുറേ സമയം നിശബ്ദനായി ഇരുന്നു. ഉടനെ കിയോഷിക്ക് ആശങ്കയായി. കിയോഷി അസ്വസ്ഥനായി അവിടെയിരിക്കുന്പോൾ ഹോഷിൻ ഒരു കല്ലെടുത്തു തറയിലേക്ക് എറിഞ്ഞു. അപ്പോൾ അതിന്റെ സ്വരം അവിടെ മാറ്റൊലിക്കൊണ്ടു.
"നീ കല്ലിന്റെ ശബ്ദം കേട്ടോ?' ഹോഷിൻ ചോദിച്ചു. കാര്യം പിടികിട്ടിയില്ലെങ്കിലും കിയോഷി പറഞ്ഞു: ‘ഉവ്വ്, ഞാൻ കേട്ടു.' ഉടനെ ഹോഷിന് പറയുന്നു: "എന്നാൽ, ഇനി മൗനത്തിന്റെ സ്വരം കേൾക്കൂ. ‘ ഗുരു പഠിപ്പിക്കുന്ന ആദ്യത്തെ പാഠമല്ലേ? അതു നന്നായിത്തന്നെ പഠിക്കാൻ കിയോഷി തീരുമാനിച്ചു. മൗനത്തിന്റെ സ്വരം ശ്രവിക്കാനായിരുന്നു പിന്നത്തെ ശ്രമം. എന്നാൽ, എത്ര ധ്യാനിച്ചിട്ടും മൗനത്തിന്റെ സ്വരം ശ്രവിക്കാൻ കിയോഷിക്കു സാധിച്ചില്ല.
തടസങ്ങൾ
മനസിലേക്കു കടന്നുവരുന്ന നൂറുകൂട്ടം ചിന്തകളായിരുന്നു അതിനു തടസം. ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴൊക്കെ മനസ് വീണ്ടും പ്രക്ഷുബ്ധമാകും. എങ്കിലും, പരാജയപ്പെട്ടു പിന്മാറാൻ കിയോഷി കൂട്ടാക്കിയില്ല. തന്മൂലം, മൗനത്തിന്റെ സ്വരത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ധ്യാനിച്ചു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പലതു പിന്നിട്ടു. ഈ ധ്യാനശ്രമത്തിൽ കിയോഷിക്കു ഹോഷിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.
കുറേ കഴിഞ്ഞപ്പോൾ താൻ അറിയാതെ തന്നിൽ ചില മാറ്റങ്ങൾ വരുന്നതായി കിയോഷിക്ക് അനുഭവപ്പെട്ടു. മനസ് ശാന്തമായിത്തീർന്ന അവസ്ഥ. ചുറ്റുമുള്ള ലോകത്തെക്കുറിച്ച് എപ്പോഴും നല്ല അവബോധം. ഈ പശ്ചാത്തലത്തിനാണ് മൗനമെന്നു പറയുന്നത്. സ്വരത്തിന്റെ അഭാവം മാത്രമല്ല, അത് അഗാധമായ ജീവിതസത്യങ്ങൾ വെളിപ്പെടുത്തിരുന്ന തീവ്രമായ ഒരു സാന്നിധ്യവുമാണെന്ന് കിയോഷി തിരിച്ചറിഞ്ഞു.
വ
്യക്തതയും കൃത്യതയും
ഒരിക്കൽ പുഴയുടെ തീരത്തു ധ്യാനിച്ചുകൊണ്ടിരിക്കുന്പോൾ പാറമുകളിലൂടെ വെള്ളം ഒഴുകുന്നതിന്റെ ശബ്ദത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി. പ്രകൃതിയുടെ ആ താളത്തിന് അദ്ദേഹം കാതോർത്തിരിക്കുന്പോൾ ഇടയ്ക്കിടെ മൗനത്തിന്റെ സ്വരവും അദ്ദേഹം കേട്ടു. അപ്പോൾ പ്രപഞ്ചം മുഴുവൻ തന്നോട് വിജ്ഞാനം പങ്കുവയ്ക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അതുവഴിയായി ഹൃദയ സമാധാനവും ശാന്തതയുംകൊണ്ട് താൻ നിറയുന്നതായി അദ്ദേഹത്തിനു തോന്നി. ഈ അനുഭവം ജീവിതത്തിന്റെ സമസ്ത മേഖലകളിലും മൗനത്തിന്റെ സ്വരം അന്വേഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
മൗനത്തിന്റെ സ്വരം കേൾക്കാൻ കിയോഷി ശ്രദ്ധിച്ചപ്പോൾ അത് അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തതയും കൃത്യതയും നൽകി. അതോടൊപ്പം നല്ല നല്ല ഉൾക്കാഴ്ചകളും ലഭിച്ചു. കാലം കുറേ കഴിഞ്ഞപ്പോൾ കിയോഷി വലിയ ഒരു പണ്ഡിതനും അറിയപ്പെടുന്ന സെൻ ധ്യാനവിദഗ്ധനുമായി മാറി. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ പിൻതലമുറകൾക്കു ലഭ്യമായത്.
കോലാഹലങ്ങളുടെ ലോകം
മൗനം നിങ്ങളെ ജീവിതത്തിന്റെ ഉൾക്കാന്പിലേക്കു നയിക്കട്ടെ എന്ന് പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി മിസ്റ്റിക്കും കവിയുമായിരുന്ന റൂമി എഴുതിയിട്ടുണ്ട്. മൗനത്തിന്റെ സ്വരം ശ്രവിച്ചതു വഴിയാണ് കിയോഷി ജീവിതത്തിന്റെ ഉൾക്കാന്പ് കണ്ടെത്തിയത്.
നാമിപ്പോൾ ജീവിക്കുന്നതു കോലാഹലങ്ങളുടെ ലോകത്തിലാണല്ലോ. ഏതെങ്കിലും തരത്തിലുള്ള സ്വരങ്ങളാണ് നാം എപ്പോഴും കേൾക്കുന്നത്. അതിനിടയിൽ മൗനത്തിന്റെ സ്വരം കേൾക്കാൻ നമുക്കെവിടെ സമയം.? തന്മൂലമല്ലേ ജീവിതത്തിന്റെ ഉൾക്കാന്പ് കണ്ടെത്താൻ സാധിക്കാതെ പോകുന്നത്.
ജീവിതത്തിലെ സനാതന സത്യങ്ങൾ കണ്ടെത്താനും അവയെ ധ്യാനിച്ചു ജീവിക്കാനും നമുക്കു സാധിക്കണമെങ്കിൽ മൗനവും മൗനത്തിലധിഷ്ഠിതമായ ധ്യാനവും വേണം. എന്നാൽ, മൗനം പാലിക്കാനും മൗനത്തിന്റെ സ്വരത്തിലൂടെ ലഭ്യമാകുന്ന ഉൾക്കാഴ്ചകളും മറ്റും കണ്ടെത്താനും നമുക്കു കഴിയാതെ പോകുന്നത് ഏകാന്തത നമ്മെ പേടിപ്പെടുത്തുന്നതുകൊണ്ടാണ്.
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. തന്മൂലമാണ് മൗനം വെടിഞ്ഞു ജീവിതത്തിന്റെ ബഹളങ്ങളെ മടികൂടാതെ നാം ആശ്ലേഷിക്കുന്നത്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ്ങളാണ്. പ്രത്യേകിച്ചും നമുക്ക് ആവശ്യമായ മനസിന്റെ ശാന്തതയും സമാധാനവും. മൗനത്തിന് ഒരു സ്വരമുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഉൾക്കാന്പ് കണ്ടെത്താൻ സഹായിക്കുന്ന സ്വരം. ആ സ്വരം ശ്രവിക്കാൻ ഇടയ്ക്കിടെ നമുക്കു ശ്രദ്ധിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
Latest News
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top