Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവായിരുന്നു വാഷിംഗ്ടൺ ഗ്ലാഡൻ (1836-1918). അമേരിക്കയിലെ സോഷ്യൽ ഗോസ്പൽ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം പത്രപ്രവർത്തനത്തിലൂടെയാണ് പൊതുജനസേവന രംഗത്തേക്കു കടന്നത്.
വിവിധ പത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ഗ്ലാഡൻ നിരവധി പുസ്തകങ്ങളുടെയും എഡിറ്റോറിയലുകളുടെയും മറ്റു ലേഖനങ്ങളുടെയും ധാരാളം ഭക്തിഗാനങ്ങളുടെയും കർത്താവാണ്. പത്രപ്രവർത്തനരംഗത്തു പ്രവർത്തിച്ചതിനൊപ്പം കോൺഗ്രിഗേഷണൽ സഭാവിഭാഗത്തിന്റെ പാസ്റ്ററായും അദ്ദേഹം സേവനം ചെയ്തിരുന്നു. ഈ രണ്ട് പശ്ചാത്തലങ്ങളിൽനിന്നുകൊണ്ടാണ് തൊഴിലാളികൾക്കു നീതി ഉറപ്പാക്കാൻ അദ്ദേഹം ഭഗീരഥപ്രയത്നം ചെയ്തത്.
യൂണിയൻ സംഘടിപ്പിക്കാനുള്ള തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്താനും വേതനവ്യവസ്ഥകളിൽ വിലപേശാനും തൊഴിലാളികളെ പ്രാപ്തരാക്കാൻ ഗ്ലാഡൻ ഏറെ അധ്വാനിച്ചു. ഫാക്ടറികളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന്റെ പരിശ്രമം മൂലം സാധിച്ചു. തൊഴിലാളികൾക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കറുത്ത വർഗക്കാർക്കു നീതി ഉറപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം തന്റെ പരിശ്രമം തുടർന്നു.
സാമൂഹിക പരിവർത്തന രംഗത്തു ഗ്ലാഡൻ ചെയ്ത സംഭാവനകളെ മാനിച്ച് അദ്ദേഹത്തിനു നിരവധി ബഹുമതികൾ ലഭിച്ചു. അവയിൽ മുപ്പത്തഞ്ച് ഓണററി ഡോക്ടറൽ ബിരുദങ്ങളും ഉൾപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഗ്ലാഡൻ, തൊഴിലാളികൾ തങ്ങളുടെ ജോലിയിൽ നൂറു ശതമാനവും വിശ്വസ്തത പുലർത്തണമെന്നും നിർബന്ധംപിടിച്ചിരുന്നു. തന്മൂലമാണ് തൊഴിലാളികളുടെ പ്രതിജ്ഞ എഴുതിയുണ്ടാക്കി അതനുസരിച്ച് തൊഴിലാളികൾ ജോലിചെയ്യണമെന്ന് അദ്ദേഹം നിർബന്ധിച്ചത്.
ആ പ്രതിജ്ഞയുടെ പൂർണരൂപം ഇപ്രകാരമാണ്, ""ഞാൻ ഒരു ഇത്തിൾക്കണ്ണിയോ പരാന്നഭോജിയോ ആകില്ല. എനിക്കു കിട്ടുന്ന പ്രതിഫലത്തിന് ഏറ്റവും തുല്യമായ സേവനം ഞാൻ നൽകും. ഞാൻ ശരിയായ ജോലി ചെയ്യാതെ എനിക്കു മറ്റാരുടെയും പണവും ആനുകൂല്യങ്ങളും വേണ്ട. ഞാൻ വിയർപ്പു ചിന്താത്ത ഒരു അധ്വാനത്തിനും എനിക്കു കൂലിവേണ്ട.
ഞാൻ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ, ഏറ്റവും വിശ്വസ്തതാപൂർവം പൂർണവും ഉദാരവുമായ സേവനം ഞാൻ നൽകും. ഞാൻ എന്റെ പട്ടണത്തിനു വേണ്ടിയോ സംസ്ഥാനത്തിനു വേണ്ടിയോ രാജ്യത്തിനു വേണ്ടിയോ ജോലി ചെയ്യുകയാണെങ്കിൽ എന്റെ ബുദ്ധിശക്തിയും എല്ലാ കഴിവുകളും ആ ജോലിയുടെ പൂർണ വിജയത്തിനുവേണ്ടി ഞാൻ വിനിയോഗിക്കും.
അല്പം കൂടുതൽ
എനിക്കു ലഭിക്കുന്നതിലും അല്പമെങ്കിലും കൂടുതലായി കൊടുക്കാൻ എനിക്കു സാധിക്കുകയാണെങ്കിൽ അതിലായിരിക്കും എന്റെ സന്തോഷം. മഹത്തായ മാനവകുടുംബത്തിനു ഞാൻ വഴിയായി ഒരു നഷ്ടവും സംഭവിക്കാൻ പാടില്ല.''
നമ്മുടെ കുടുംബവും സമൂഹവും രാജ്യവും ലോകവുമൊക്കെ എപ്പോഴാണു വിജയിക്കുക? ഗ്ലാഡൻ തയാറാക്കിയ പ്രതിജ്ഞ സൂചിപ്പിക്കുന്നതുപോലെ, നമുക്കു ലഭിക്കുന്നതിലും അല്പമെങ്കിലും കൂടുതലായി കൊടുക്കാൻ നമുക്കു സാധിക്കണം. ജോലിയുടെ കാര്യത്തിലെന്നപോലെ എല്ലാ നല്ല കാര്യങ്ങൾക്കും ഇതു ബാധകമാണ്.
നാം ചെയ്യുന്ന ജോലി നമുക്കു ലഭിക്കുന്ന പ്രതിഫലത്തേക്കാൾ മെച്ചമായിരിക്കണം. നാം നൽകുന്ന സ്നേഹവും സേവനവും കരുണയുമൊക്കെ നമുക്കു ലഭിക്കുന്നതിലും ഏറെ വിശിഷ്ടമാകണം. നമ്മുടെ തെറ്റുകൾ മറ്റുള്ളവർ നമ്മോടു ക്ഷമിക്കുന്നതിലും വിശാല മനഃസ്ഥിതിയോടെ വേണം മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കാൻ. അപ്പോൾ സംഭവിക്കുന്നതെന്താണെന്നോ? നാം വഴിയായി നമ്മുടെ കുടുംബമോ സമൂഹമോ രാജ്യമോ ലോകംതന്നെയോ തകരില്ല. എന്നു മാത്രമല്ല, നമ്മൾ വഴിയായി എല്ലാ മേഖലയിലും ഏറെ മെച്ചമുണ്ടാകും.
നമ്മുടെ കടമകൾ
ഇതാണ് വാസ്തവമെങ്കിലും ഈ മനോഭാവത്തോടെ നമ്മുടെ ജോലികളും മറ്റു കടമകളും നിർവഹിക്കാൻ നമ്മിലെത്ര പേർ തയാറാകുന്നുണ്ട്? നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന പ്രശ്നമെന്താണെന്നു നമുക്കറിയാം. അതു നാം ഇത്തിൾക്കണ്ണികൾപോലെ ആയിത്തീരുന്നു എന്നതാണ്.
മറ്റുള്ളവരുടെ അധ്വാനഫലം ആസ്വദിക്കുന്നതിലാണ് പലപ്പോഴും നമുക്കു താത്പര്യം. എന്നാൽ, നമ്മളും വിശ്വസ്തതയോടെ അധ്വാനിച്ചിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. അതിന്റെ ഫലം മറ്റുള്ള എത്രയോ പേരുടെ ജീവിതത്തെ ധന്യമാക്കുമായിരുന്നു.
നാം ചെയ്യുന്ന ജോലിയും സേവനവുമൊക്കെ ഏതു രംഗത്തായാലും അതു നൂറു ശതമാനവും വിശ്വസ്തതയോടെ ചെയ്യുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അതിനു ശേഷമാകട്ടെ നമ്മുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും പോരാടാനും നാം ഇറങ്ങിത്തിരിക്കുന്നത്.
നമുക്കു ലഭിക്കുന്നതിലും അധികമായി കൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ആ സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യം നമുക്ക് ഉറപ്പുവരുത്താം. ഇതായിരിക്കണം പുതുവർഷത്തിലെ നമ്മുടെ പ്രതിജ്ഞ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
Latest News
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top