Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സ്ത്രീകൾക്കായി പുരുഷ മസാജർമാർ!
WhatsApp
സീമ മോഹൻലാൽ
നെക്ക് പെയിൻ റിലീഫ് മസാജ്
എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുന്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ മതിലിൽ വലിയ അക്ഷരത്തിലെഴുതിയിരിക്കുന്ന നെക്ക് പെയിൻ റിലീഫ് മസാജ് എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. വർഷങ്ങളായി കഴുത്തുവേദന മൂലം വിഷമിക്കുന്ന ലക്ഷ്മി ആ നന്പറിലേക്ക് വിളിച്ചു.
ഫോണ്‍ എടുത്ത പെണ്‍കുട്ടി ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ റേറ്റും സേവനങ്ങളും പറഞ്ഞു. സ്ത്രീകൾതന്നെയല്ലേ മസാജ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്പായാണെന്നായിരുന്നു മറുപടി. ലൊക്കേഷനും അയച്ചുകൊടുത്തു. അപ്പോയിന്റ്മെന്റ് എടുത്ത ലക്ഷ്മി സഹപ്രവർത്തകയായ അധ്യാപികയ്ക്കൊപ്പം അവിടെയെത്തി.
ആഡംബരരീതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്പായിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂർ നേരമായിരുന്നു കഴുത്തിലെ മസാജ്. മസാജ് പൂർത്തിയാകാനുളള സമയമായപ്പോൾ തെറാപ്പിസ്റ്റായ പെണ്‍കുട്ടി ലക്ഷ്മിയോട് മാഡം, മറ്റെന്തെങ്കിലും സേവനം വേണോയെന്നു ചോദിച്ചു. ഇതുകൊണ്ട് കഴുത്തുവേദന കുറഞ്ഞാൽ മതിയെന്നു ലക്ഷ്മി പറഞ്ഞു. ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണെന്നും ഇവിടെ വരുന്ന സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ തങ്ങളുടെ മറ്റ് സ്പാകളിൽ അതിനുള്ള അവസരം ഉണ്ടെന്നും കാര്യങ്ങൾ സേഫ് ആണെന്നും ആ പെണ്‍കുട്ടി വ്യക്തമാക്കി.
കാൻവാസിംഗിനും പെൺകുട്ടികൾ
മറൈൻഡ്രൈവിലെ മഴവിൽപ്പാലത്തിനടുത്തായി കൂട്ടുകാരിക്കൊപ്പം ഇരിക്കുന്പോഴാണ് മോഡേണ്‍ വസ്ത്രങ്ങൾ ധരിച്ച രണ്ടു പെണ്‍കുട്ടികൾ അടുത്ത് വന്നിരുന്നത്. ഏതോ കോളജിലെ വിദ്യാർഥിനികളായിരിക്കുമെന്ന ധാരണയിൽ ഞങ്ങൾ ശ്രദ്ധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞു ചേച്ചീ ഇവിടെ അടുത്ത് ബിരിയാണി കിട്ടുന്ന നല്ല ഹോട്ടലുണ്ടോയെന്നു ചോദിച്ചു പെണ്‍കുട്ടികളിലൊരാൾ അടുത്തു കൂടി.
മലപ്പുറത്തുകാരാണെന്നും ഇവിടെ ഫാഷൻ ടെക്നോളജിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് പെണ്‍കുട്ടികൾ തങ്ങളുടെ വിശേഷങ്ങൾ വാതോരാതെ പറഞ്ഞു. ഞങ്ങൾ അൽപം കൂടി മോഡേണാകണമെന്നായി അതിലൊരാൾ. തുടർന്ന് ഞങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലായി ഇരുവരും.
ബ്യൂട്ടിപാർലറിൽ പോകാറില്ലെന്നുള്ള ഞങ്ങളുടെ മറുപടിയിൽ അവർ ബാഗിൽനിന്ന് ഒരു ബ്രോഷർ എടുത്തു കാണിച്ചു. നഗരത്തിലെ ഒരു ബ്യൂട്ടിപാർലറിന്റെ കാർഡായിരുന്നു അത്. ബ്യൂട്ടി പാർലറിന്റെ മറവിൽ നടത്തുന്ന ആ സ്പായിൽ ക്രോസ് മസാജ് മുതൽ ഹാപ്പി എൻഡിംഗ് വരെയുള്ള സർവീസസാണ് ഒരുക്കിയിരിക്കുന്നത്. അതും ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനത്തോടെ. ഇതിലൊന്നും താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ എന്നാൽ നോർമൽ മസാജോ ഫേഷ്യലോ ആകാമെന്നായി. ദേഷ്യപ്പെട്ട് സംസാരിച്ചതോടെയാണ് അവർ ഒഴിവായത്.
കണക്ടഡ് സർവീസ്
ഇന്റർനെറ്റിൽ കാണുന്ന ഏതെങ്കിലും സ്പാകളുടെ നന്പറിലേക്ക് അവിടത്തെ സേവനത്തെക്കുറിച്ച് അറിയാൻ വിളിച്ചാൽ ആ ഫോണ്‍കോൾ കട്ട് ചെയ്ത് അഞ്ചു മിനിറ്റ് തികയും മുന്‍പേ അടുത്ത സ്പായിൽനിന്ന് കോൾ എത്തും; അവരുടെ സേവനങ്ങളെക്കുറിച്ച് പറയാനായി. നന്പർ എങ്ങനെ കിട്ടിയെന്നു ചോദിച്ചാൽ ഞങ്ങളുടേത് കണക്ടഡ് സർവീസാണെന്നാണ് മറുപടി. സേഫ് സർവീസ് എന്നുള്ള വാഗ്ദാനമാണ് എല്ലാ സ്പാകളും മുന്നോട്ടുവയ്ക്കുന്നത്.
ഡോർ ടു ഡോർ സർവീസ്ല
സ്പായിൽ വരാൻ മടിക്കുന്നവർക്കായി ഡോർ ടു ഡോർ മസാജിംഗ് സർവീസ് ഒരുക്കുന്ന സ്പാകളും മസാജിംഗ് സെന്ററുകളും കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. പുരുഷൻമാർക്ക് സ്ത്രീകളും സ്ത്രീകൾക്ക് പുരുഷൻമാരും വീട്ടിലോ ഹോട്ടലുകളിലോ എത്തി സർവീസ് നടത്തി മടങ്ങുന്നതാണ് രീതി. ക്രോസ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ക്രോസ് മസാജിംഗിന് റേറ്റ് അൽപം കൂടുമെന്നു മാത്രം.
ലൈസൻസുള്ള സ്പാകൾക്ക് വെല്ലുവിളില
നല്ല രീതിയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പാകൾക്കും മസാജിംഗ് സെന്ററുകൾക്കും ഇത്തരം വ്യാജൻമാർ ഒരുക്കുന്ന വെല്ലുവിളി നിസാരമല്ല. പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന സ്പായിലെ പീഡന കഥകൾ മൂലം പലരും ലൈസൻസോടെ പ്രവർത്തിക്കുന്ന സ്പായിലേക്ക് വരാനും മടിക്കുന്നുണ്ടെന്ന് സ്പാ ഉടമകൾ പറയുന്നു.
പോലീസിന്റെ കൈയിൽ കണക്കില്ല
കൊച്ചിപോലുളള മെട്രോ നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾ കൂണുപോലെ അനുദിനം മുളച്ചുപൊന്തുന്പോഴും ഇവയെക്കുറിച്ച് കൊച്ചി സിറ്റി പോലീസിന്റെ കൈയിൽ കണക്കുകൾ ഇല്ലെന്നതാണു വസ്തുത. മസാജിംഗ് സെന്ററുകളിൽ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഉണ്ടാകുന്പോൾ മാത്രമാണ് വഴിപാട് എന്ന രീതിയിൽ പോലീസ് ഇവയുടെ കണക്കെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഇടപ്പള്ളിയിലെ ഒരു ടാറ്റൂ സെന്ററിൽ ടാറ്റൂ ചെയ്യുന്നതിനിടയിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയിൽ ടാറ്റൂ സെന്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേരാനല്ലൂർ പോലീസും പാലാരിവട്ടം പോലീസും ഇയാൾക്കെതിരേ ആറു കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി.
ആ പീഡന പരാതി ഉയർന്നതിനു പിന്നാലെ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശത്തെത്തുടർന്ന് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ.അഭിലാഷിന്റെ നേതൃത്വത്തിൽ സ്പാകളുടെയും മസാജ് സെന്ററുകളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അനധികൃതമായി മസാജിംഗ് പാർലറുകളും സ്പാകളും കൊച്ചി നഗരത്തിൽ വർധിച്ചതായിട്ടായിരുന്നു സ്പെഷൽബ്രാഞ്ച് റിപ്പോർട്ട്. ഇതിൽ ഏകദേശം 80 സ്പാകളും മസാജ് സെന്ററുകളുമാണ് നിയമാനുസൃതം പ്രവർത്തിക്കുന്നതെന്നാണ് സ്പെഷൽബ്രാഞ്ച് എസി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. എന്നാൽ നിലവിൽ എറണാകുളം നഗരത്തിൽ എത്ര സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിറ്റി പോലീസിന് അറിയില്ല.
പാലാരിവട്ടം സ്റ്റേഷൻ പരിധിയിലുള്ള സ്പായിൽ യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായതോടെ പോലീസ് വീണ്ടും കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ സ്പാകളുടെ എണ്ണത്തെക്കുറിച്ച് കണക്കുകൾ ശേഖരിക്കുകയാണെന്നും രണ്ടു ദിവസത്തിനകം കണക്കെടുപ്പ് പൂർത്തിയാകുമെന്നുമാണ് കൊച്ചി ഡിസിപി എസ്. ശശിധരൻ പറഞ്ഞത്.
അതേസമയം അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചി നഗരത്തിൽ 700 ഓളം സ്പാകളും മസാജിംഗ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ പലതിലും നടക്കുന്നതാകട്ടെ സാംസ്കാരിക കേരളത്തിന് ഒട്ടും ദഹിക്കാത്ത കാര്യങ്ങളും. നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ സ്പാകൾ വൻ വിപത്തായി മാറിയേക്കാം.
(അവസാനിച്ചു)
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂത്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂത്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top