Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്പിക്കുകയാണിപ്പോൾ ജോബിൻ.
ഒരു ദിവസം ജോബിൻ അഗസ്റ്റിൻ എന്ന കൂരാച്ചുണ്ടുകാരൻ അധ്യാപന ജോലി രാജിവച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അന്പരന്നു. ഉണ്ടായിരുന്ന നല്ലൊരു ജോലിയും കളഞ്ഞിട്ട് ഇവനിത് എന്തു ചെയ്യാൻ പോവുന്നു എന്ന ഭാവത്തിൽ ചിലർ മിഴിച്ചുനോക്കി.
ഇത്രയും വേണമായിരുന്നോയെന്ന മട്ടിൽ ചിലർ ആശങ്ക പങ്കുവച്ചു. എന്നാൽ, രാജിവയ്ക്കുന്ന സമയത്ത് ജോബിന്റെ കണ്ണും മനസും തന്റെ വീടിനോടു ചേർന്നുള്ള പണിശാലയിലായിരുന്നു. തനിക്കു ചെയ്യാനുള്ളതൊക്കെ അവിടെ കാത്തിരിപ്പുണ്ടെന്ന് ഈ ചെറുപ്പക്കാരന് ഉറപ്പുണ്ടായിരുന്നു.
തീരുമാനം ഒട്ടും തെറ്റിയില്ലെന്ന് ഇപ്പോൾ നാട്ടുകാർ പറയും, നൂറുകണക്കിനു കർഷകർ പറയും. കാരണം കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്പിക്കുകയാണിപ്പോൾ ജോബിൻ.
കൃഷിയെ ഹൈടെക് ആക്കാൻ ജോബിൻ കണ്ടുപിടിച്ച യന്ത്രങ്ങൾ കർഷകർക്കു വലിയ തുണയായി മാറിയിരിക്കുകയാണ്. ആധുനിക കൃഷി ഉപകരണങ്ങൾ നിർമിക്കുകയും അതെങ്ങനെ ലാഭകരമായി ഉപയോഗിക്കാമെന്നും കർഷകരെ പരിശീലിപ്പിക്കുകയുമാണ് അദ്ദേഹം. ഒപ്പം തന്റെ സ്വകാര്യ ലാബില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ പരീക്ഷണം നടത്താനും സന്ദര്‍ശിക്കാനും സൗകര്യവും നൽകുന്നു.
ആ പ്രളയകാലം
നാലു വര്‍ഷം മുന്‍പ് ഡ്രീം ലീഫ് ടെക്നോളജീസ് എന്ന കന്പനി രൂപീകരിച്ചാണ് ആധുനിക കാർഷിക ഉത്പന്നങ്ങളുടെ നിർമാണവും പരീക്ഷണവുമായി ജോബിന് യാത്ര തുടങ്ങിയത്. ഇതിനായി അഞ്ചു വർഷമായി ചെയ്തിരുന്ന അധ്യാപക ജോലി രാജിവച്ചു.
2018ലെ പ്രളയകാലമാണ് ജോബിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. തോരാത്ത മഴയിൽ മകൾ ഇവ എലിസബത്തിന്റെ തുണി ഉണക്കിയെടുക്കാൻ പ്രയാസപ്പെട്ടപ്പോഴാണ് ഒരു ഡ്രയർ നിർമിച്ചാലോ എന്ന ചിന്ത തുടങ്ങുന്നത്.
പിന്നീട് ഇതെങ്ങനെ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്താമെന്ന് ആലോചിച്ചു. തുടർന്ന് വിവിധ കാർഷിക ഉത്പന്നങ്ങൾ ഉണക്കാൻ ഇതേ ടെക്നോളജി ഉപയോഗിച്ചു വിജയിച്ചു. ഇപ്പോൾ നിരവധി പേരാണ് ഇതു വാങ്ങാനെത്തുന്നത്. ഉപയോഗിക്കേണ്ട രീതിയും അദ്ദേഹം പരിശീലിപ്പിക്കും.
വലിയ വിലയാണ് പലപ്പോഴും ഡ്രയറിൽനിന്നു സാധാരണക്കാരെ അകറ്റുന്നത്. ഇതെങ്ങനെ ഒരു സാധാരണ കുടുംബത്തിനു പ്രയോജനകരമായ വിധം രൂപപ്പെടുത്താമെന്നായി ചിന്ത. അങ്ങനെ ടേബിൾ ടോപ്പ് ഡ്രയർ രൂപംകൊണ്ടു. ഇതിൽ കുട്ടികൾക്ക് മില്ലറ്റ് പോലുള്ള ഭക്ഷണ സാധനങ്ങൾ ഉണക്കി നൽകാൻ സാധിക്കും. എത്തപ്പഴം, പച്ചക്കായ, ചെറുപഴങ്ങൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഇതിൽ എളുപ്പത്തിൽ ഉണക്കിയെടുക്കാം.
ഐആർ ബ്രൂഡർ
ഇൻകുബേറ്ററിൽ പിറക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്കു ചൂട് നൽകാനുള്ള സംവിധാനം ഇല്ലാത്തതു പലപ്പോഴും കർഷകരെ അലട്ടാറുണ്ട്. ഇതിനു പരിഹാരമായാണ് ഇൻഫ്രറെഡ് ഹീറ്റ് വെയ്വുകൾ നിർമിച്ചത്. ഇതിനു കർഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു.
മികച്ച കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ഇതു സഹായിക്കും. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നതിനാൽ കർഷകർക്കു നൽകുന്ന ആശ്വാസം ചില്ലറയല്ല. കോഴികള്‍ക്കു ഭക്ഷണം നല്‍കാനും കോഴിക്കാഷ്ഠം കോരി ചാക്കുകളില്‍ ശേഖരിക്കാനും ഫാമുകാര്‍ ഏറെ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതിന് ഉപകരിക്കുന്ന റാക്കിംഗ് മെഷീനുകളും ജോബിൻ നിര്‍മിച്ചിട്ടുണ്ട്.
കംപ്രഷൻ ചേംബർ
വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ പോരായ്മകൾക്കു പരിഹാരവുമായാണ് ജോബിൻ കംപ്രഷൻ ചേംബറുമായി എത്തുന്നത്. വിറക് ഡ്രയറുകൾക്ക് എല്ലായിടത്തും ചൂട് എത്തിക്കാൻ കഴിയണമെന്നില്ല. ചൂട് ക്രമീകരിക്കാനും ഇതിനു കഴിയില്ല. ചൂട് നിലനിർത്താനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിലാണ് കംപ്രഷൻ ചേംബറിന്റെ ഡിസൈൻ. ഈ ഡിസൈനിനു പേറ്റന്റും ലഭിച്ചു. വാണിജ്യ ആവശ്യങ്ങൾക്കാണ് ഇതു പ്രയോജനപ്പെടുക.
പരിശീലനം വഴി
ഉപകരണങ്ങൾ ഉണ്ടാക്കുക മാത്രമല്ല, കർഷകർക്കും കുട്ടികൾക്കുമായി അതിന്റെ ട്രെയിനിംഗ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നു. കാർഷിക ഉപകരണങ്ങളുടെ ഫലപ്രദമായ വിനയോഗം, ഫെൻസിംഗ് നിർമാണവും പരിപാലനവും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പരിശീലനമുണ്ട്. പലപ്പോഴും കൃത്യമായ പരിപാലനമില്ലാതെയാണ് വൈദ്യുതിവേലികൾ നശിക്കുന്നത്. ഇതിനു കർഷകരെ സഹായിക്കുന്നതാണ് ജോബിൻ നടത്തുന്ന പരിശീലനങ്ങൾ.
എംടെക് പഠനകാലത്തു മെൻഡറും ഗൈഡുമായിരുന്ന ജിപ്പു ജേക്കബിനെ പ്രചോദനമായാണ് ജോബിൻ കാണുന്നത്. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന തേങ്ങ പൊതിക്കുന്ന പാര കണ്ടെത്തി അതിനു പേറ്റന്റ് നേടിയ വ്യക്തിയാണ് അദ്ദേഹം. എങ്ങനെ റിസർച്ച് ചെയ്യണം, ഉപകരണങ്ങൾ നിർമിക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചു. അദ്ദേഹത്തോടൊപ്പം ഒരു വർഷം ജോലി ചെയ്യാൻ കഴിഞ്ഞതു വലിയൊരു നേട്ടമായാണ് ജോബിൻ കാണുന്നത്.
കൂടെയുണ്ട് അവർ
കൂരാച്ചുണ്ട് പാലത്തുംതലയ്ക്കല്‍ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിന്. സെന്റ് തോമസ് ഹൈസ്കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലെ ഛാന്ദ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചുവന്നു കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നു.
ചെന്നൈ ലയോണ കോളജിൽനിന്നു ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി. പിന്നീട് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍നിന്ന് എംടെക് മെഷീന് ഡിസൈനിംഗ് പഠിച്ചു. 2016 മുതല്‍ 20 വരെ എംഡിറ്റ് എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അസി. പ്രഫസറായി ജോലിചെയ്തു. അക്കാലയളവില്‍ ഗവേഷണത്തിനു തന്നെയായിരുന്നു പ്രാധാന്യം.
ഒരു ടെക്നിക്കൽ പേഴ്സണായ തനിക്കു ബിസിനസിനെ പറ്റി ഒന്നുമറിയില്ലെന്നു ജോബിൻ പറയുന്നു.
ഉത്പന്നം മാർക്കറ്റ് ചെയ്യുക എന്നതു വെല്ലുവിളിയാണ്. മാർക്കറ്റിംഗിനു കൂടുതൽ പിന്തുണ ലഭിച്ചാൽ ഈ യന്ത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയുമെന്നു ജോബിൻ പറയുന്നു.
ഭാര്യ ആർലിൻ ഈ കന്പനിയിൽതന്നെയാണ് ജോലി ചെയ്യുന്നത്. ജോലി പോലും രാജിവച്ച് ആരംഭിച്ച ടെക്യാത്രയ്ക്കു കുടുംബം പൂർണപിന്തുണയാണ് നൽകുന്നതെന്നു ജോബിൻ പറയുന്നു. എലിസബത്ത്, അന്ന എന്നിവര്‍ മക്കളാണ്.
എ.വിഗ്നേഷ്
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Latest News
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top