Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്ങിയത് ഒന്നരക്കൊല്ലമെങ്കിലും സൈനിക സേവനം ചെയ്യണം. മുപ്പതാം ജന്മദിനവേളയിൽ അയാൾ സൈന്യത്തിൽ അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടറാണ്. കഴിഞ്ഞ ദിവസം ഒരു ആർമി ബൂട്ട് ക്യാന്പിൽനിന്നുള്ള അയാളുടെ ചിത്രങ്ങൾ പുറത്തുവന്നു. ലോകമെന്പാടും വൈറലാകുകയും ചെയ്തു. ആരാണയാൾ?
വെറുതെ തോന്നുകയാണ്- ഈ പേരിൽ അയാളെ തിരിച്ചറിയില്ല എന്ന്. സ്വന്തം കുടുംബാംഗമെന്നപോലെ പുതിയ തലമുറയ്ക്കു പരിചയക്കാരനാണ് ഈ യുവാവ്. കൂടുതൽ അറിയുന്നത് മറ്റൊരു പേരിലാണെന്നു മാത്രം: ജെ-ഹോപ്! ദക്ഷിണ കൊറിയൻ റാപ്പർ, ഡാൻസർ, പാട്ടെഴുത്തുകാരൻ, പ്രൊഡ്യൂസർ... ഇതിനെല്ലാം പുറമേ അയാൾക്കു മറ്റൊരു വിലാസം കൂടിയുണ്ട്- ബിടിഎസ്! യു ട്യൂബ് നോക്കി കൊറിയൻ ഭാഷ പഠിക്കുന്ന, പത്തു മിനിറ്റു കിട്ടിയാൽ കെ-ഡ്രാമ കാണുന്ന തലമുറയ്ക്ക് ഇപ്പോഴേ നെഞ്ചിടിപ്പു കൂടിക്കാണും!
ഡാൻസിൽനിന്നു പാട്ടിലേക്ക്
ബിടിഎസ് അംഗം എന്നറിയപ്പെടുന്നതിനു മുന്‍പേ ഡാൻസ് കൊണ്ട് അറിയപ്പെട്ടയാളാണ് ജെ-ഹോപ്. ന്യൂറോണ്‍ എന്ന ഡാൻസ് ടീമിൽ അംഗമായിരുന്ന അയാൾ ജന്മനാട്ടിലെ ഗുവാങ്യു മ്യൂസിക് അക്കാഡമിയിൽ വർഷങ്ങളോളം നൃത്തം പഠിപ്പിച്ചിരുന്നു- സ്കൂൾ വിദ്യാർഥിയായിരിക്കുന്പോൾതന്നെ. ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് കന്പനിയുമായായിരുന്നു കരാർ. 2008ൽ ദേശീയതലത്തിൽ നടന്ന നൃത്തമത്സരത്തിൽ അയാളായിരുന്നു ഒന്നാമൻ. മെല്ലെ പാട്ടിന്റെ ലോകത്തേക്ക് അയാൾ ചുവടുവച്ചു. റാപ്പർ എന്ന നിലയ്ക്കും അറിയപ്പെട്ടു തുടങ്ങിയത് പെട്ടെന്നാണ്.
ഗ്ലോബൽ സൈബർ യൂണിവേഴ്സിറ്റിയിൽനിന്നു ബ്രോഡ്കാസ്റ്റിംഗ് ആൻഡ് എന്റർടെയ്ൻമെന്റ് ബിരുദം, തുടർന്ന് ഹാന്യാങ് സൈബർ യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് പഠനം എന്നിങ്ങനെ മുന്നോട്ടു പോകുന്പോൾ പാട്ട് കൂടുതൽ ഗൗരവമുള്ളതായി.
സൈനിക സേവനം
ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിന്റെ കീഴിൽ ബിടിഎസ് ബോയ് ബാൻഡിനു തുടക്കമായപ്പോൾ 2013ൽ അതിന്റെ ഭാഗമായി. ബിടിഎസ് എന്ന ഏഴംഗ സംഘത്തിന് ആരാധകരില്ലാത്ത മുക്കുംമൂലയും പോലുമില്ല ലോകത്ത്. സംഘാംഗങ്ങൾക്കു ദക്ഷിണ കൊറിയയിലെ നിർബന്ധിത സേവനകാലം പൂർത്തിയാക്കാൻ 2022 ജൂണ്‍ 14ന് ബിടിഎസ് ബാൻഡ് താത്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 2025ൽ ആയിരിക്കും അവരുടെ പുനഃസമാഗമം എന്നാണ് കരുതപ്പെടുന്നത്. 2022 മുതൽ അംഗങ്ങൾ പല ഘട്ടങ്ങളിലായി സൈനിക സേവനത്തിലാണ്. ഇപ്പോൾ ജെ-ഹോപ്പും.
2022ൽ അദ്ദേഹം പുറത്തിറക്കിയ ജാക്ക് ഇൻ ദ ബോക്സ് എന്ന ആദ്യ സ്റ്റുഡിയോ ആൽബവും കഴിഞ്ഞ വർഷം പുറത്തിറക്കിയ ഓണ്‍ ദ സ്ട്രീറ്റ് എന്ന സിംഗിളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ സാധാരണ പട്ടാളക്കാരനായി സേവനം തുടങ്ങിയ ജെ-ഹോപ് പരിശീലനത്തിനു ശേഷം വോണ്യുവിലെ 36-ാം ഇൻഫൻട്രി ഡിവിഷനിൽ അസിസ്റ്റന്റ് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി പ്രവർത്തിക്കുന്നു. അവിടെനിന്നുള്ള ഒഴിവു സമയത്തെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായത്. തന്റെ പ്രശസ്തമായ ചിരി പട്ടാള ക്യാന്പിനുള്ളിലും ജെ-ഹോപ് കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
പ്രതീക്ഷയുടെ പേര്
ആരാധകർക്കു പ്രതീക്ഷ സമ്മാനിക്കുക എന്ന ആശയത്തിൽനിന്നാണ് ജെ-ഹോപ് തന്റെ സ്റ്റേജ് നാമം തെരഞ്ഞെടുത്തത്. ബിടിഎസിന്റെ പ്രതീക്ഷ എന്ന അർഥവും അതിനുണ്ടത്രേ. അതേസമയം, പൻഡോരയുടെ പെട്ടി എന്ന പഴങ്കഥയിലെ ബാക്കിയാകുന്ന പ്രതീക്ഷയും ആ പേരിലുണ്ട്.
സ്റ്റേജിൽ ശബ്ദംകൊണ്ടും ചലനങ്ങൾകൊണ്ടും പകരുന്ന ഉൗർജമാണ് ജെ-ഹോപിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. വിവിധ സംഗീതധാരകളെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിനു പ്രത്യേക മിടുക്കുണ്ട്. മിനിറ്റുകൾകൊണ്ട് ശ്രോതാക്കളെ കൈയിലെടുക്കും. അടുത്ത നിമിഷം ഇയാൾ എന്താവും ചെയ്യുക എന്ന ആകാംക്ഷ അവരിൽ നിറയ്ക്കുകയും ചെയ്യും. ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും സ്ഥാനങ്ങളും ചെറുപ്രായത്തിൽത്തന്നെ ജെ-ഹോപ്പിനെ തേടിയെത്തി.
പിറന്നാൾ പൊരിക്കാൻ
ഇന്നാണ് ജെ-ഹോപ്പിന്റെ ജന്മദിനമെങ്കിലും ആഴ്ചകൾക്കുമുന്‍പേ ആരാധകർ ഒരുക്കം തുടങ്ങിയിരുന്നു. പലവിധമാണ് ആഘോഷം. പ്രത്യേക ആശയവുമായി തുടങ്ങിയിട്ടുള്ള ഒരു കഫേയും അതിന്റെ ഭാഗമാണ്. ടു ആർമി ഫ്രം ആർമി എന്നാണ് ആ ഇവന്റിന്റെ പേര്. ജെ-ഹോപ്പിനു മാത്രമല്ല രാജ്യത്തെ മുഴുവൻ സൈനികർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് ഇതൊരുക്കിയത്. പട്ടാളക്കാർക്ക് ഇവിടെ കോഫി സൗജന്യം. ജെ-ഹോപ്പ് സേവനംചെയ്യുന്ന ബായ്ഖോ റിക്രൂട്ട് ട്രെയിനിംഗ് ബറ്റാലിയന്റെ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ നേരിട്ടെത്തിയാണ് ഈ ഉദ്യമത്തെ അഭിനന്ദിച്ചത്. കഴിഞ്ഞ ഏഴിനു തുടങ്ങിയ കഫേ ഇന്നുകൂടി പ്രവർത്തിക്കും.
അടുത്ത ഒക്ടോബർ 17നാണ് ജെ-ഹോപ്പിന്റെ സൈനിക സേവന കാലാവധി അവസാനിക്കുക. കെ-പോപ് സെൻസേഷന്റെ തിരിച്ചുവരവിനു കാത്തിരിക്കുകയാണ് ആരാധകർ. വൈറലായ പട്ടാളച്ചിത്രങ്ങൾ കണ്ട് അവർ പറഞ്ഞതിങ്ങനെയത്രേ: എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ!!
ഹരിപ്രസാദ്
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
Latest News
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
Latest News
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top