Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പലപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമാവാറുണ്ടെന്നതു സത്യമാണ്. സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അതു മറ്റാരുടെയോ കൈയിലാണെന്ന ബോധം അവൾക്കു വിലങ്ങുതടിയാകുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിലും മലയാളം സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങളുള്ള വിജിഷ വിജയന്റെ കഥകളിലും കവിതകളിലും മാത്രമല്ല, പറച്ചിലുകളിലും ധ്വനിക്കുന്ന ധിഷണാപരമായ ഔന്നത്യം യുവ എഴുത്തുകാരിൽനിന്നു സാധാരണ പ്രതീക്ഷിക്കാൻ കഴിയാത്തതാണ്. വിജിഷയുടെ പുസ്തകങ്ങൾ മറിച്ചുനോക്കിയാൽ അവരോടിത്തിരി വർത്തമാനം പറയാൻ വായനക്കാർക്കു തോന്നിയെങ്കിൽ അതു സ്വാഭാവികം...
പ്രണയ കഥനങ്ങൾ
"എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ' എന്റെ രണ്ടാമത്ത പുസ്തകമാണ്. കൂടുതൽ വായിക്കപ്പെട്ടൊരു കഥാസമാഹാരം. എല്ലാം സ്മരണാഖ്യാനങ്ങളാണ്.
പെണ്ണൊരു പ്രണയകൃതി രചിച്ചാൽ അതിനു കൂടുതൽ വായനക്കാരെ ലഭിക്കുമെന്നു ഞാൻ കരുതുന്നില്ല. അത്രയൊന്നും വായിക്കപ്പെട്ടിട്ടില്ലാത്ത പ്രണയകൃതികൾ സ്ത്രീകൾ എഴുതിയിട്ടില്ലേ? പെണ്ണുങ്ങൾ ഭൂതം പറയുമ്പോൾ അതു കേൾക്കാൻ ഒരുപക്ഷേ വായനക്കാർക്കു കൂടുതൽ കൗതുകം തോന്നിയേക്കാം.
അത്രത്തോളമേ പെണ്ണിന്റെ പ്രണയകഥയ്ക്കു സ്വീകാര്യതയുമുള്ളൂ. പുസ്തകത്തിന്റെ പേര് പുത്തൻ പ്രവണതകൾ പാലിച്ചുകൊണ്ടു നൽകിയതാണ്. എഴുതിയത് വായിക്കാൻ ആളുകൾ ഉണ്ടാവുകയെന്നത് ഇക്കാലത്തു വലിയ ഭാഗ്യമാണ്.
അത് ഈ പുസ്തകത്തിന് ഉണ്ടായി! കഥാകൃത്ത് പെണ്ണായതുകൊണ്ടു വായനക്കാർ ഉണ്ടാകണമെന്നൊന്നുമില്ല. എന്നാൽ, ഓർകളാകുമ്പോൾ എഴുത്തുകാരിയുടെ ജീവിതംകൂടി വായിക്കാമല്ലോ എന്ന ഉദ്ദേശ്യം വായനക്കാർക്ക് ഉണ്ടാകാം. വായനക്കാരുണ്ടാവുക എന്നതാണല്ലോ എഴുത്തിന്റെ വിജയം. അതിന് എഴുത്തുകാർക്കു പല വഴികളും ഉപയോഗിക്കാം.
ഞാൻ ഉപയോഗിച്ചത് ആ പുസ്തകത്തിന് അത്തരമൊരു പേരിട്ടുകൊണ്ടാണ്! ആര്യാ ഗോപി അവതാരിക എഴുതിയ 50 കവിതകളുടെ സമാഹാരമാണ് എന്റെ പ്രഥമ പുസ്തകമായ "നിറങ്ങളെ സ്നേഹിച്ചവൾ'. ഇടയ്ക്കെടുത്തു മറിച്ചു നോക്കുമ്പോൾ അവ എഴുതുന്നത് ഇന്നായിരുന്നുവെങ്കിൽ കുറച്ചുകൂടി കാവ്യഭംഗി കൊണ്ടുവരാമായിരുന്നുവെന്നു തോന്നാറുണ്ട്.
പെണ്ണിന്റെ പരിമിതികൾ
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പലപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമാവാറുണ്ടെന്നതു സത്യമാണ്.
സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അതു മറ്റാരുടെയോ കൈയിലാണെന്ന ബോധം അവൾക്കു വിലങ്ങുതടിയാകുന്നു. ദൂരയാത്രകളും രാത്രി സഞ്ചാരങ്ങളും സ്വമേധയാ നിയന്ത്രിക്കേണ്ടിയും വരുന്നു. എന്നിരുന്നാലും, പുരുഷൻ നിമിത്തം സ്ത്രീ രണ്ടാം സ്ഥാനത്താകുന്നുവെന്നു ഞാൻ വിശ്വസിക്കുന്നില്ല.
ശാരീരിക പ്രത്യേകതകൾ കൊണ്ടു സർഗവീഥിയിൽ അവൾ നേരിടുന്ന വൈഷമ്യങ്ങൾ പലതാണ്. ഒരു പുരുഷൻ മറ്റൊരു പുരുഷനോടു എത്ര സ്വതന്ത്രമായാണോ ഇടപഴകുന്നത് അത്രയും സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ടു പരിചയമുള്ള ഒരു പുരുഷനോട് ഒരു സ്ത്രീയ്ക്ക് ഇടപെടാൻ കഴിയുന്നില്ലല്ലോ.
കൂട്ടിനൊരാളുണ്ടെങ്കിൽ നിലാവുള്ള രാവുകളിൽ വീടിനടുത്ത ഗ്രാമവഴികളിൽ ഇത്തിരി നേരം ഇറങ്ങി നടക്കാമായിരുന്നല്ലോ എന്നും മറ്റും തോന്നാറുണ്ട്. ആണായിരുവെങ്കിൽ വിചാരിച്ച പോലെ, കൂടുതൽ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു, ജീവിക്കാമായിരുന്നുവെന്നും ചിലപ്പോൾ ചിന്തിക്കും.
ആർത്തവ ദിനങ്ങൾ അശാന്തിയുടേതാണ്. പറയാൻ തുടങ്ങിയാൽ പലതുമുണ്ടു സ്ത്രീയുടെ പരിമിതികൾ. ഇതിനെല്ലാം അപ്പുറത്താണ് പെണ്ണിനെ കേവലമൊരു ശരീരമായും അവളുടെ തുറന്നെഴുത്തുകളെ വില്പനച്ചരക്കായും വീക്ഷിക്കുന്ന പ്രവണത.
എഴുത്തിൽ സ്ത്രീകൾ
ഈ കാലഘട്ടം സാക്ഷിയാകുന്നത് എഴുത്തിൽ സ്ത്രീകൾ മുന്നേറുന്നതിനാണ്. യഥാർഥത്തിൽ ഫെമിനിസം എന്ന മൂവ്മെന്റ് പോലും അർഥവത്താകുന്ന ഒരു കാലഗതിയിലാണു നാം ഇന്നു ജീവിക്കുന്നത്. ലളിതാംബിക അന്തർജനം എഴുത്തിലൂടെ വരച്ചുകാട്ടുന്ന സ്ത്രീയുടെ കാലമല്ല ഇത്. എങ്കിലും, സ്ത്രീകൾ പുരോഗതി നേടാത്ത പല മേഖലകളും ഇന്നുമുണ്ട്.
പുരസ്കാരങ്ങളും മറ്റും ഒരാളുടെ കഴിവിന്റെ മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ലെങ്കിലും കേരള സാഹിത്യ അക്കാദമി അവാർഡ് വിജയികളുടെ കണക്കെടുത്താൽ, സ്ത്രീകൾ സാഹിത്യ മേഖലയിൽ ഇക്കാലത്തും വളരെ പിറകിലാണ്. ഓരോ വർഷവും മികവിനുള്ള രണ്ടോ മൂന്നോ അവാർഡുകൾ മാത്രമാണ് സാഹിത്യകാരികൾ നേടുന്നത്.
ഇപ്പോഴും പരിഗണിക്കപ്പെടാത്ത, പേര് കേൾക്കപ്പെടാത്ത എത്രയോ മികച്ച എഴുത്തുകാർ ഇവിടെയുണ്ടെന്ന വസ്തുത മറ്റൊരു യാഥാർഥ്യവും. പക്ഷേ, അങ്ങനെയുള്ളവരെ ഞാൻ വിട്ടുകളയാറില്ല. വാസ്തവത്തിൽ, പരിഗണിക്കപ്പെടാത്തവരെ പതിവായി ഞാൻ വായിക്കാറുണ്ട്.
അടുക്കളയിലെ പാട്ട്
സമൂഹമാധ്യമങ്ങളാണ് ഇന്നിന്റെ ഏറ്റവും വലിയ ശക്തി. മറ്റൊരാളുടെ സഹായമില്ലാതെ ഒരാൾക്ക് എന്തും ഇന്ന് ആവിഷ്കരിക്കരിക്കാനും അവതരിപ്പിക്കാനും അവസരമുണ്ട്. അടുക്കളയിൽ നിന്നുകൊണ്ടു പാട്ടു പാടുന്ന വീഡിയോകൾ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു വൈറൽ ആകുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ? അതിനു താഴെ വരുന്ന കമന്റുകൾ വായിക്കാറില്ലേ? അത് ചുവരെഴുത്താണ്;
പൊതുജനത്തിന്റെ അഭിപ്രായമാണത്! ആർക്കും അതു കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. എന്നിരുന്നാലും, വളരാനും വളർത്താനും തളരാനും തളർത്താനും പെട്ടെന്നു കഴിയുന്നൊരു ലോകത്താണ് ഇന്നത്തെ നമ്മുടെ വാസമെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്.
അഗാപെ
എന്റെ പുതിയ പുസ്തകത്തിന്റെ പേര് "അഗാപെ' എന്നാണ്. ഇത്തരം അവസ്ഥകൾ ഇക്കാലങ്ങളിൽ ആരുടെ മുന്നിലും സാധാരണമായി വന്നെത്തുന്നു.
പഴയ ഗ്രീക്കു ഭാഷയിൽ ഈ വാക്കിനു മാംസനിബദ്ധമല്ലാത്ത പ്രണയമെന്നും നിരുപാധികമായ സ്നേഹമെന്നും മറ്റുമൊക്കെ അർഥങ്ങളുണ്ടെങ്കിലും "അഗാപെ' എന്നും എനിക്ക് അജ്ഞാതമായതിനെ സൂചിപ്പിക്കാനുള്ളതാണ്! ഇന്നത്തെ പെണ്ണിന്റെ ചില അവസ്ഥകൾ കലർപ്പില്ലാതെ മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ, അവ വിശ്വസിക്കാൻ ഇഷ്ടമില്ലാതെ, ചിലപ്പോൾ ഊഹിക്കാൻ പോലും കഴിയാതെ, അന്തംവിട്ടു വായും പൊളിച്ചു നിന്നിട്ടുണ്ടു ഞാൻ. "അഗാപെ'യെന്ന മനോഹരമായ യവനപദത്തിന് ഇങ്ങനെയും ഒരർഥമുണ്ടല്ലോ! അപ്പപ്പോൾ പ്രതികരിക്കണം.
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
Latest News
ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം: പൊളളലേറ്റ അശോകൻ മരണത്തിനു കീഴടങ്ങി
സ്വകാര്യബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പേരാമ്പ്രയിൽ ബസ് തടയൽ സമരത്തിൽ സംഘർഷം
വിമാന ദുരന്തം: "വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചു; ഒരു മണിക്കൂർ മുമ്പ് ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണികൾ നടത്തി'
"അയാള്‍ എന്നെ ചവിട്ടിക്കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല': ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
Latest News
ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം: പൊളളലേറ്റ അശോകൻ മരണത്തിനു കീഴടങ്ങി
സ്വകാര്യബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പേരാമ്പ്രയിൽ ബസ് തടയൽ സമരത്തിൽ സംഘർഷം
വിമാന ദുരന്തം: "വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചു; ഒരു മണിക്കൂർ മുമ്പ് ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപ്പണികൾ നടത്തി'
"അയാള്‍ എന്നെ ചവിട്ടിക്കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല': ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top