Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman

ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്ക് ചെയർമാൻ

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ പാർട്‌ടൈം ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകി. മൂന്നു വർഷത്തേക്കാണു നിയമനം. 2023 മുതൽ ബാങ്കിന്‍റെ സ്വതന്ത്ര ഡയറക്ടറായിരുന്നു.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദം നേടിയ ഏലിയാസ് ജോർജ് പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽനിന്നാണു പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമെടുത്തത്.

വിവിധ കേന്ദ്രമന്ത്രാലയങ്ങളിലും സംസ്ഥാനസര്‍ക്കാര്‍ സര്‍വീസിലുമായി 35 വര്‍ഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ചശേഷം കണ്‍സൾട്ടിംഗ് കമ്പനിയായ കെപിഎംജി ഇന്ത്യയില്‍ ഉന്നത പദവി വഹിച്ചു.

Kerala

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റു. തന്നേക്കാൾ ബഹുമാന്യരായ വ്യക്തികൾ അലങ്കരിച്ച സ്ഥാനം ഏറ്റെടുക്കുന്പോൾ വലിയ ഉത്തരവാദിത്തമാണ് തനിക്ക് നിർവഹിക്കാനുള്ളതെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമയുടെ സാങ്കേതിക മേഖലയ്ക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്‍റെ സൂചനയാണിത്. മാറുന്ന കാലത്തിനനുസരിച്ച് സ്ഥാപനത്തിന് പുതിയ ദിശാബോധം നൽകുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചുമതലയേറ്റെടുക്കൽ ചടങ്ങിൽ നിന്ന് മുൻ വൈസ് ചെയർമാൻ നടൻ പ്രേംകുമാർ വിട്ടു നിന്നു. രഞ്ജിത് രാജിവച്ചതിനു ശേഷം ചെയർമാന്‍റെ ചുമതല വഹിച്ചിരുന്നത് പ്രേംകുമാറായിരുന്നു.

Movies

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Kerala

തീരുമാനം സർക്കാരിന്‍റേത്, എന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ല: പ്രേം കുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽനിന്നു തന്നെ മാറ്റിയത് അഭിപ്രായപ്രകടനത്തിന്‍റെ പേരിലല്ലെന്ന് നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്‍റേതാണ്. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാരിനെതിരെയുള്ള ആശാ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അഭ്യൂഹങ്ങൾ പടർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാൻ. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുകയായിരുന്നു.

Kerala

യൂണിയൻ തെരഞ്ഞെടുപ്പ്; തുഞ്ചൻ സ്മാരക ഗവ.കോളജിൽ ചരിത്രം കുറിച്ച് എഐഡിഎസ്ഒ

മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്‌യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.

229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്‍റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.

അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.

Latest News

Corehub Up