Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster

ആസ്റ്റർ പ്രവർത്തനലാഭം 576 കോടി

കൊച്ചി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദ പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടു. ലയനത്തിനുശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോർട്ടാണിത്.

വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധിച്ച് 2,597 കോടി രൂപയായി. പ്രവർത്തനലാഭം 30 ശതമാനം വളർച്ചയോടെ 576 കോടി രൂപയിലെത്തി. ലാഭവിഹിതം 170 ബിപിഎസ് വർധിച്ച് 22.2 ശതമാനമായി.

കാസർഗോഡ് ആശുപത്രി പ്രവർത്തനം തുടങ്ങി ഒമ്പതാം മാസത്തിൽത്തന്നെ പ്രവർത്തന ലാഭത്തിലെത്തിയെന്ന നേട്ടവും ഇക്കാലയളവിലുണ്ടായി.

ആസ്റ്റർ, കെയർ, കിംസ് ഇന്ത്യ, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകളെ ഒരൊറ്റ ശൃംഖലയ്ക്കു കീഴിൽ കൊണ്ടുവരുന്നതിലൂടെ 28 നഗരങ്ങളിലായി 10,800ലധികം കിടക്കകളുള്ള പ്ലാറ്റ്‌ഫോമായി തങ്ങൾ മാറിയെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

വരും വർഷങ്ങളിൽ കിടക്കകളുടെ എണ്ണം 15,000ത്തിൽ എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Business

മൂന്നാം പാദത്തില്‍ മികച്ച നേട്ടവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാംപാദത്തില്‍ മികച്ച നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 13 ശതമാനവും അറ്റാദായത്തില്‍ 22 ശതമാനവും വര്‍ധനയാണു കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ ഈ പാദത്തിലെ ആകെ വരുമാനം 1,186 കോടി രൂപയായി.

നിലവില്‍ ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനനടപടികള്‍ അവസാനഘട്ടത്തിലാണ്. ഇക്കാലയളവില്‍ ലയനശേഷമുണ്ടാകുന്നവയുടെ സംയുക്ത വരുമാനം നോക്കുമ്പോള്‍ 15 ശതമാനം വര്‍ധിച്ച് 2,366 കോടിയും പ്രവര്‍ത്തനലാഭം 22 ശതമാനം വര്‍ധിച്ച് 503 കോടിയുമായി.

കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് മിംസ് തുടങ്ങിയ ആശുപത്രികള്‍ മികച്ച പ്രവര്‍ത്തനലാഭമാണ് ഇക്കാലയളവില്‍ നേടിയത്. ചികിത്സ തേടിയെത്തിയവരുടെ ആകെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായി.

അത്യാധുനിക ചികിത്സാസൗകര്യങ്ങളും വിദേശത്തുനിന്നുള്ള രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് ഈ മുന്നേറ്റത്തിനു കരുത്തേകിയതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

Business

കാൻസർ ചികിത്സയ്ക്ക് ഓൺലൈൻ ആപ്പ് നിർമിച്ച് ആസ്റ്റർ മിംസിലെ ഡോക്ടർ

കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി.

പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്‍റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ ഓങ്കോ’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ തയാറാക്കിയത്.

ഓൺക്യുർ പ്രിവന്‍റീവ് ഹെൽത്ത് കെയർ സർവീസസ് നിർമിച്ച ആപ്പിന്‍റെ ലോഞ്ചിംഗ് തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടന്ന ഗ്ലോബൽ പ്രിവന്‍റീവ് ഓങ്കോളജി സമ്മിറ്റിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ആപ്പ് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാകും.

കാൻസർ ചികിത്സയ്ക്ക് വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെഏകോപനം അനിവാര്യമായതിനാൽ രോഗികൾ പലയിടങ്ങളിലായി യാത്രപോകേണ്ട അവസ്ഥയുണ്ട്. ഇതു പരിഹരിച്ച് ഡോക്ടർമാരുടെ ഏകോപനവും വിദഗ്ധ നിർദേശങ്ങളും ആപ്പിലൂടെ സാധ്യമാക്കും.

പ്ലാൻ മൈ ഓങ്കോ ആപ്പ് വിർച്വൽ ട്യൂമർ ബോർഡാണ്. ഡോക്ടർമാർ മുന്പത്തെ അഭിപ്രായങ്ങൾ അറിയാതെ പുതിയ കേസ് പരിശോധിക്കും. ഇത് കൂടുതൽ നിഷ്പക്ഷവും കൃത്യവുമാകും. ഓൺലൈനായതിനാൽ വേഗം റിപ്പോർട്ടും ലഭിക്കും. രോഗികൾക്കു മാത്രമല്ല, ചെറിയ ടൗണുകളിലെ ഡോക്ടർമാർക്കു വിദഗ്ധ ഉപദേശവും ഇതിലൂടെ ലഭിക്കും.

ഇതുവഴി എല്ലാ കാൻസർ ചികിത്സയ്ക്കും വലിയ ആശുപത്രികളിലേക്ക് രോഗികളെ അയയ്ക്കാതെതന്നെ ചെറിയ ആശുപത്രികളിൽ ഇതിലൂടെ ചികിത്സ നൽകാനാകുമെന്നതിനാൽ ചികിത്സാചെലവും കുറയും. കാൻസർ സെന്‍ററുകളിലെ അനാവശ്യമായ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.

രോഗികൾക്ക് ഇതിൽ മെഡിക്കൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാകും. വിദഗ്ധ ടീം വെർച്വൽ മീറ്റിംഗിൽ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ചികിത്സയെക്കുറിച്ച് വളരെ എളുപ്പത്തിൽ രണ്ടാമത് ഒരു അഭിപ്രായം തേടാനും ഇതിലൂടെ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.

Business

ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്‍ററുകൾ: 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ

കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ.

ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ആറ് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്‍ററുകൾ സ്ഥാപിക്കും.

ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യംവച്ചുള്ള ആദ്യത്തെ കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്‍റർ ബംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി.

ഹെൽത്ത്കെയറിന്‍റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചാണു പ്രഖ്യാപനം. നിർധനരായ രോഗികൾക്ക് ഇളവുകൾ ഉണ്ടായിരിക്കും.

സമൂഹത്തിന്‍റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

Business

ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ: രണ്ടാംപാദ വരുമാനം 1197 കോടി

കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ നടപ്പ് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിലെ മൊത്തം വരുമാനം 1197 കോടിയായി വ‍ർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വ‍ർഷം ജൂലൈ മുതൽ സെപ്റ്റംബ‍ർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവ‍ർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്തു ശതമാനത്തിന്‍റെ വ‍ർധനയുമാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ പ്രവർത്തനലാഭവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി. നോൺ-കൺട്രോളിംഗ് ഇന്‍ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.

പ്രവർത്തനമികവിലും സേവനത്തിലും ആസ്റ്റർ പുലർത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സാമ്പത്തികഫലമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്ററിന്‍റെ ഇന്ത്യയിലെ പ്രകടനം മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വരുമാനത്തിലും പ്രവർത്തനലാഭത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Latest News

Corehub Up