Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്‍റെ അഞ്ചാം പതിപ്പിനുള്ള പത്തു ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു.

അന്താരാഷ്‌ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 214 രാജ്യങ്ങളിലെ 134,000 രജിസ്ട്രേഷനുകളിൽ നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

മുൻ പതിപ്പിനേക്കാൾ ഗണ്യമായ വർധനയാണു രജിസ്ട്രേഷനിൽ ഇത്തവണ രേഖപ്പെടുത്തിയത്.

ഫൈനലിസ്റ്റുകളിൽ ഒരാൾക്ക് ഗ്രാൻഡ് ടൈറ്റിലും 250,000 യുഎസ് ഡോളർ സമ്മാനവും നൽകും. മറ്റുള്ളവർക്ക് ആരോഗ്യസംരക്ഷണത്തിനു നൽകിയ മികച്ച സംഭാവനകൾക്ക് ആഗോള അംഗീകാരവും മറ്റു സമ്മാനങ്ങളും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Business

ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്‍ററുകൾ: 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ

കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ.

ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ആറ് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്‍ററുകൾ സ്ഥാപിക്കും.

ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യംവച്ചുള്ള ആദ്യത്തെ കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്‍റർ ബംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി.

ഹെൽത്ത്കെയറിന്‍റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചാണു പ്രഖ്യാപനം. നിർധനരായ രോഗികൾക്ക് ഇളവുകൾ ഉണ്ടായിരിക്കും.

സമൂഹത്തിന്‍റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

Business

ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ: രണ്ടാംപാദ വരുമാനം 1197 കോടി

കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ നടപ്പ് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിലെ മൊത്തം വരുമാനം 1197 കോടിയായി വ‍ർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വ‍ർഷം ജൂലൈ മുതൽ സെപ്റ്റംബ‍ർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവ‍ർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്തു ശതമാനത്തിന്‍റെ വ‍ർധനയുമാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ പ്രവർത്തനലാഭവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി. നോൺ-കൺട്രോളിംഗ് ഇന്‍ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.

പ്രവർത്തനമികവിലും സേവനത്തിലും ആസ്റ്റർ പുലർത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സാമ്പത്തികഫലമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആസ്റ്ററിന്‍റെ ഇന്ത്യയിലെ പ്രകടനം മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വരുമാനത്തിലും പ്രവർത്തനലാഭത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Latest News

Corehub Up