Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Murder

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി

തിരുവനന്തപുരം: നവ കേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർ കൂടുതൽ കുരുക്കിലേക്ക്. ഇവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം നരഹത്യാശ്രമം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ ഒളിവിൽ പോയി.

എസ്ഐടി സംഘം ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി.

പുനരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അഞ്ച് പേരെ പ്രതികളാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകികൊണ്ട് ഡിജിപിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായത്.

2023 ഡിസംബറിലാണ് വിവാദങ്ങൾക്ക് വഴിവച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാരെ പോലീസുകാർ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് അതിക്രൂരമായി മർദക്കുകയായിരുന്നു.

മർദനത്തിൽ തോമസിന്‍റെ തലയ്ക്കും അജയ് ജുവലിന്‍റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും തുടക്കത്തിൽ കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. തുടർന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Kerala

തിയറ്റർ നടത്തിപ്പുകാരനു നേരേ വധശ്രമം: മുഖ്യപ്രതി അറസ്റ്റിൽ

തൃശൂർ: രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും വാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ അങ്ങാടിക്കൽ നോർത്ത് സ്വദേശി കാർത്തിക്കാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 20നു രാത്രി 11.50നു വെളപ്പായയിൽ സുനിലിന്‍റെ വീടിനു മുമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനങ്ങളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞവർഷം പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്വർണക്കവർച്ചക്കേസ് ഉൾപ്പടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാർത്തിക്. ഇയാളടങ്ങുന്ന സംഘം നിരവധി കുഴൽപ്പണ കവർച്ചകളും നടത്താറുണ്ടെന്നു പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം ബംഗളൂരുവിലേക്കു കടന്ന് ഒളിവിൽ കഴിയുന്നതാണ് ഇയാളുടെ രീതി.

കൊലപാതകശ്രമത്തിൽ നേരിട്ടു പങ്കെടുത്ത ആലപ്പുഴ കരുവാറ്റ സ്വദേശികളായ പുത്തൻപുരയിൽ ആദിത്യൻ, സിന്ധുഭവനിൽ ഗുരുദാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ആക്രമണത്തിന് ഏർപ്പാടു ചെയ്ത സംഘത്തിലെ പ്രധാനി തൃശൂർ അഞ്ചേരി ക്രിസ്റ്റഫർ നഗറിൽ പറമ്പിത്തറ സിജോ, കുറ്റുമുക്ക് സ്വദേശി ആലപ്പാട്ട് തോംസൺ, ചേലക്കോട്ടുകര സ്വദേശി ആലപ്പാട്ട് എഡ്വിൻ, അയ്യന്തോൾ സ്വദേശി കള്ളിക്കാടൻ ഡിക്സൺ എന്നിവരെ സംഭവം നടന്നു മൂന്നുദിവസത്തിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കൽ കോളജ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

International

കത്തിയാക്രമണം: പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം

ലണ്ടൻ: ട്രെയിനിലെ കത്തിയാക്രമണത്തിൽ അറസ്റ്റിലായ ആന്‍റണി വില്യംസിനു (32) മേൽ പത്ത് കൊലപാതകശ്രമ കുറ്റങ്ങൾ ചുത്തിയതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു.

ശനിയാഴ്ചയുണ്ടായ അക്രമത്തിൽ ഇയാൾക്കു മാത്രമാണു പങ്കുള്ളതെന്നും സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരാളെക്കൂടി കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.

ശനിയാഴ്ച ലണ്ടനിലേക്കു വരികയായിരുന്ന ട്രെയിനിൽ ഇയാൾ നടത്തിയ ആക്രമണത്തിൽ 11 പേർക്കാണു കുത്തേറ്റത്.

Latest News

Corehub Up