കോല്‍ക്കത്ത: ഭവാനിപുരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി നല്കിയ ഹര്‍ജി കോല്‍ക്കത്ത ഹൈക്കോടതി സ്വീകരിച്ചു.
വോട്ടിംഗ് മെഷീനും വിവി പാറ്റും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി അറിയിച്ചു.