Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic

കാത്തലിക് എൻജി. കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷൻ: ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്‍റ്, ഫാ. ആന്‍റണി അറയ്ക്കല്‍ സെക്രട്ടറി

കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റായി ഫാ. ജോണ്‍ വര്‍ഗീസ് (മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി ഫാ. ആന്‍റണി അറയ്ക്കല്‍ (ആല്‍ബര്‍ട്ടൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി, കൊച്ചി) എന്നിവരെ തെരഞ്ഞെടുത്തു.


വൈസ് പ്രസിഡന്‍റ്- ഫാ. ജയിംസ് ചെല്ലങ്കോട്ട് (വിമല്‍ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്‍), ട്രഷറർ- ഫാ. റോയി വടക്കന്‍ (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്‍), ജോയിന്‍റ് സെക്രട്ടറി- ഫാ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി (രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, കൊച്ചി).
എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങൾ- മോണ്‍. ഡോ. ജോസഫ് തടത്തില്‍ (സെന്‍റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ചൂണ്ടച്ചേരി, പാലാ), മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ (വിശ്വജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, മൂവാറ്റുപുഴ), ഫാ. ഡേവിഡ് നെറ്റിക്കാടന്‍ (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്‍), ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (അമല്‍ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി), ഫാ. ജോണ്‍ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ്, ഇരിങ്ങാലക്കുട), ഫാ. ആന്‍റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ (കാര്‍മല്‍ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കല്‍ (ലൂര്‍ദ് മാതാ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം), ഫാ. എ.ആര്‍. ജോണ്‍ (മരിയന്‍ എൻജിനിയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍ (ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം).

ഫാ. ഡോ. റോയി പഴേപറമ്പില്‍ കണ്‍വീനറായും ഫാ.ഡോ. ജയിംസ് മംഗലത്ത്, ഫാ. ജോണ്‍ പാലിയക്കര, ഫാ. ആന്‍റോ ചുങ്കത്ത് എന്നിവര്‍ അംഗങ്ങളായും ഓട്ടോണമസ് കോളജ് കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റിക്കും രൂപംനൽകിയിട്ടുണ്ട്.

“സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം
ഉറപ്പുവരുത്തണം”

രാജ്യാന്തര പ്രശസ്ത യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് നവീന കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍, സ്‌കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ അസോസിയേഷന്‍ അംഗങ്ങളായ കോളജുകളില്‍ കൂടുതല്‍ സജീവമാക്കുമെന്ന് എക്‌സികൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കേരളത്തിന്‍റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ഈടുറ്റ സംഭാവനകള്‍ കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്മിഷനും അക്കാദമിക് തലങ്ങളിലെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സര്‍ക്കാരും യൂണിവേഴ്‌സിറ്റിയും ഉറപ്പാക്കണമെന്നും കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.

Kerala

കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകളുടെ വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു

കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്‌ട്ര വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു.

ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവര്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്, റവ. ഡോ. ജോസ് ജോണ്‍, റവ. ഡോ. മാത്യു വര്‍ഗീസ്, റവ. ഡോ. കോശി വൈദ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ 1700-ാം വാര്‍ഷിക ഭാഗമായി വിശ്വാസപ്രമാണത്തിന്‍റെ ദൈവശാസ്ത്രപരമായ തലങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നു.

District News

നെയ്യാറ്റിന്‍കര രൂപതയ്ക്ക് പുതിയ മൂന്ന് മോൺസിഞ്ഞോർമാർ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ മൂന്ന് വൈദികരെ ബിഷപ് ഡോ. ഡി. സെല്‍വരാജന്‍ മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയര്‍ത്തി.നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ. ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.

മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദേവാലയാംഗവുമാണ് അദ്ദേഹം. നെടുമങ്ങാട് റീജിയന്‍ കോ-ഓഡിനേറ്ററായിരുന്ന വിതുര ഡിവൈൻ പ്രൊവിഡൻസ് ദേവാലയാംഗമായ മോണ്‍. റൂഫസ് പയസ് ലിന്‍ ആണ് പുതിയ ശുശ്രൂഷ കോ- ഓഡിനേറ്റര്‍.

പാലപ്പൂർ വിശുദ്ധ കുരിശിന്‍റെ ദേവാലയാംഗമായ റവ.ഡോ.ജോണി കെ. ലോറന്‍സിനെയാണ് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സ്കൂളുകളുടെയും മാനേജര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. രൂപതയുടെ ചാന്‍സിലറായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയാംഗമായ റവ. ഡോ.ജോസ് റാഫേലാണ് പുതിയ ജൂഡിഷ്യല്‍ വികാറും നെടുമങ്ങാട് റീജന്‍-കോ ഓഡിനേറ്ററും. രൂപതയുടെ പുതിയ ചാന്‍സിലറായി ഫാ. അനുരാജ് നിയമിതനായി. ഡോ.അലോഷ്യസ് സത്യനേശനാണ് പുതിയ സെമിനാരി റെക്ടര്‍.

Leader Page

മാർ വള്ളോപ്പിള്ളിക്ക് അർഹിക്കുന്ന ആദരം

രാജ‍്യത്താദ‍്യമായി ഒരു കത്തോലിക്കാ ബിഷപ്പിന് സർക്കാരിന്‍റെ സ്മാരകം ഉയർന്നിരിക്കുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ‍്യൻ വള്ളോപ്പിള്ളിക്കാണ് കേരള സർക്കാർ മ‍്യൂസിയം ഒരുക്കി സ്മാരകം തീർത്തിരിക്കുന്നത്. കേരളത്തിന്‍റെ സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മലബാർ കുടിയേറ്റത്തിന്‍റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കു കൈമാറുന്നതിനുമായി തയാറാക്കിയ കുടിയേറ്റ മ‍്യൂസിയമാണ് ബിഷപ് വള്ളോപ്പിള്ളി സ്മാരകം.

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കുടിയേറ്റ പ്രദേശമായ ചെമ്പന്തൊട്ടിയിൽ കേരള പുരാവസ്തു വകുപ്പ് നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരകം കുടിയേറ്റ മ‍്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന ഇടവക ലഭ്യമാക്കിയ ഒരേക്കറിലാണ് 2.6 കോടി മുടക്കി സർക്കാർ മ‍്യൂസിയം നിർമിച്ചിരിക്കുന്നത്. ഐക‍്യകേരളത്തിന് ഊടും പാവും നെയ്യുന്നതിൽ നിർണായകമായിരുന്നു മലബാർ കുടിയേറ്റം. അതിസാഹസികമായി കുടിയേറ്റജനത മലബാറിനെ പുനർനിർമിച്ചു. നാനാജാതി മതസ്ഥരായ കുടിയേറ്റ ജനതയുടെ നേതാവും നായകനും ഉപദേശകനും ശുശ്രൂഷകനുമായി അവരോടൊപ്പം നിലകൊണ്ട മാർ സെബാസ്റ്റ‍്യൻ വള്ളോപ്പിള്ളി എന്തുകൊണ്ടും ഇത്തരമൊരു സ്മാരകത്തിന് അർഹനാണ്. തലശേരി രൂപതതന്നെ ഈ കുടിയേറ്റത്തിന്‍റെ സദ്ഫലമാണ്.

മലബാറിന്‍റെ വികസനത്തിലും വളർച്ചയിലും തലശേരി അതിരൂപതയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. സർവരാലും ആദരിക്കപ്പെട്ടിരുന്ന മാർ വള്ളോപ്പിള്ളി കേരളത്തിലെ മദ‍്യവിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണിപ്പോരാളികൂടിയായിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന കെ.സി. ജോസഫാണ് മ‍്യൂസിയത്തിന്‍റെ സ്ഥാപനത്തിന് മുൻകൈയെടുത്തത്. ഇപ്പോഴത്തെ എംഎൽഎ സജീവ് ജോസഫും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മ‍്യൂസിയം പൂർത്തിയാക്കുന്നതിൽ മുഖ‍്യപങ്കുവഹിച്ചു.

Latest News

Corehub Up