Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collectorate

സ്‌കൂളിലേക്കു റോഡിനായി വിദ്യാർഥികളുടെ കളക്്ടറേറ്റ് മാർച്ച്

ഹാമിര്‍പുര്‍: സ്‌കൂളിലേക്കു റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപതാക കൈകളിലലേന്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലാ കളക്്ടറേറ്റിലേക്ക് തിരംഗയാത്ര.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് ആല്‍ഫ തലമുറയുടെ വേറിട്ട പ്രതിഷേധം. റോഡില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, കര്‍ഷകരും രോഗികളുമെല്ലാം കഷ്ടപ്പെടുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.

കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരും പങ്കുചേർന്ന് അഞ്ചു കിലോമീറ്ററ്റര്‍ താണ്ടിയാണ് സമരക്കാർ കളക്്ടറേറ്റില്‍ എത്തിയത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമിച്ചിട്ടേയില്ലെന്നു സമരക്കാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് കളക്്ടറേ റ്റിനു മുന്നിൽ കുത്തിയിരുന്നതോടെ അധികൃതർ ഉണർന്നു.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഭിഷേക് കുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് നിര്‍മാണം തുടങ്ങുംവരെ സമരമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികൃതരുടെ ആവർത്തിച്ചുള്ള ഉറപ്പിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു .

Kerala

ഇടുക്കി ഡാമിനും കളക്ടറേറ്റിനും വ്യാജ ബോംബു ഭീഷണി; പരിശോധന നടത്തി ബോംബ് സ്‌ക്വാഡ്

തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

ബോംബ് സ്‌ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.

പോലീസിനു പുറമെ ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.

Kerala

കാസര്‍ഗോഡ് കളക്‌ടറേറ്റില്‍ ബോംബ് ഭീഷണി

കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരം നാലോടെയാണ് ജില്ലാ കളക്‌ടറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കു ഭീഷണിസന്ദേശം എത്തിയത്.

ഉടന്‍ തന്നെ കളക്‌ടര്‍ ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റ് കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു.

സന്ദേശം ഉക്രൈനില്‍നിന്നാണ് അയച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പ് ജനുവരി എട്ടിന് ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇ-മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

Kerala

പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വയ്ക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്.

കളക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വയ്ക്കുമെന്ന ഭീഷണിയുള്ളത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up