Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration

Kollam

ദൈവദാസന്‍ ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്‍റെ 125-ാം ജന്മവാര്‍ഷിക ദിനാചരണം ഇന്നുമുതല്‍

കൊല്ലം: ദൈവദാസന്‍ ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്‍റെ 125-ാം ജന്മവാര്‍ഷിക ദിനാചരണം ഇന്നു മുതല്‍ എട്ടുവരെ നടക്കും. കോയിവിള തുപ്പാശേരി ജന്മഗൃഹത്തില്‍ അഷ്‌ടദിന പ്രാര്‍ഥന നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു പതാക ഉയര്‍ത്തലും ഉദ്ഘാടനവും കൊല്ലം രൂപത ബിഷപ് എമിരിത്തൂസ് ഡോ. സ്റ്റാന്‍ലി റോമന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് എംഎസ്എസ്ടി സിസ്റ്റേഴ്‌സ് നേതൃത്വം നല്‍കും.

നാളെ രാവിലെ 10 ന് ചവറ, കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളിയില്‍ ദൈവദാസന്‍ ബിഷപ് ജെറോം അനുസ്മരണ സംഗമം നടക്കും. സിഎല്‍സി, ലീജിയന്‍ ഓഫ് മേരി, എസ്എഫ്ഒ, കര്‍മലീത്ത മൂന്നാം സഭ, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എന്നിവര്‍ അനുസ്മരണ സംഗമത്തിനു നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിനു വടക്കുംഭാഗം, മരിയാപുരം, രാജഗിരി ഇടവകകളുടെ നേതൃത്വത്തില്‍ കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. വടക്കും ഭാഗം ഇടവകവികാരി ഫാ. അനീഷ് ആന്‍സില്‍ സന്ദേശം നല്‍കും.

മൂന്നിന് രാവിലെ 10.30ന് ഇന്‍ഫെന്‍റ് ജീസസ് കത്തീഡ്രലിലെ തങ്കശേരി കബറിടത്തില്‍ അനുസ്മരണ ദിവ്യബലി നടക്കും. മോണ്‍. ബൈജു ജൂലിയാന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദൈവദാസന്‍ ബിഷപ് ജെറോം പ്രാര്‍ഥനാ കൂട്ടായ്മ ദിവ്യബലിക്കു നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിനു കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ പാവുമ്പ ഇടവകയുടെ നേതൃത്വത്തില്‍ നടക്കും. പാവുമ്പ ഇടവക വികാരി ഫാ. സജി കടവില്‍ സന്ദേശം നല്‍കും.

നാലിന് രാവിലെ 9.30ന് ബിസിസി ശുശ്രൂഷാ സമിതികളുടെ സംഗമം നടക്കും. മാവേലിക്കര വലിയ പെരുമ്പുഴ ഇടവകയില്‍ ബിഷപ് ജെറോം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും. ബിസിസി മാവേലിക്കര ഫെറോന നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ തലമുകില്‍ ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. തലമുകില്‍ ഇടവക വികാരി ഫാ. ഡേവിഡ് കൊടിയില്‍ സന്ദേശം നല്‍കും.

അഞ്ചിന് രാവിലെ 10 ന് കൊട്ടിയം പ്രീസ്റ്റ് ഹോമില്‍ പ്രാര്‍ഥനാ സംഗമം നടക്കും. വൈകുന്നേരം അഞ്ചിന് കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ തെക്കുംഭാഗം ലൂര്‍ദ്പുരം ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. തെക്കുംഭാഗം ഫൊറോനാ വികാരി ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍ സന്ദേശം നല്‍കും.

ആറിന് ബിഷപ് ജെറോമിനാല്‍ നാമാകരണം ചെയ്യപ്പെട്ട അഷ്ടമുടിയിലെ അഷ്ടജല റാണി പള്ളിയില്‍ ലൗദാത്തേസി, കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ദിവ്യബലി, പ്രഭാഷണം, ഫലവൃക്ഷ തൈനടീല്‍ എന്നിവ നടക്കും. വൈകുന്നേരം ആഞ്ചിന് കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ പട്ടകടവ് ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. കൊല്ലം രൂപത വിശ്വാസ പരിശീലനം ഡയറക്ടര്‍ ഫാ. ലിന്‍സണ്‍ കെ. ആറാടന്‍ സന്ദേശം നല്‍കും.

ഏഴിന് രാവിലെ 8.45ന് കൊല്ലം ട്രിനിറ്റി ലൈസിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദൈവദാസന്‍ ബിഷപ് ജെറോം 125-ാം ജന്മദിനാചരണം നടക്കും. ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്സണ്‍ ജയിംസ് സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിനു കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ ശാസ്താംകോട്ട ഇടവകയുടെ നേതൃത്വത്തില്‍ ജപമാല, നൊവേന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ശാസ്താംകോട്ട ഇടവക വികാരി ഫാ. ബിജു ജോസഫ് സന്ദേശം നല്‍കും.

എട്ടിന് രാവിലെ ഒന്‍പതിന് കോയിവിളയിലെ ദൈവദാസന്‍ ബിഷപ് ജെറോം ജന്മഗൃഹത്തില്‍ കോയിവിള ഇടവകയുടെ നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഫാ. അനില്‍ ഈപ്പന്‍ സന്ദേശം നല്‍കും. രാവിലെ 11ന് തുയ്യം, വേളാങ്കണ്ണി മാതാ തീര്‍ഥാടന ദേവാലയത്തില്‍ ബിസിസി തുയ്യം ഇടവകയുടെ നേതൃത്വത്തില്‍ സ്മരണാഞ്ജലി, അനുസ്മരണ പ്രാര്‍ഥന, പുഷ്പാര്‍ച്ചന എന്നിവ നടക്കുമെന്ന് കൊല്ലം രൂപ വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന്‍, എംഎസ്എസ്ടി മദര്‍ ജനറല്‍ സിസ്റ്റര്‍ സുജ ജോഷ്വ, ചവറ തെക്കുംഭാഗം ഫൊറോന വികാരി ഫാ. ജോര്‍ജ് സെബാസ്‌റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

District News

കുഞ്ഞേട്ടൻ അനുസ്മരണം ഇന്ന് ചെമ്മലമറ്റത്ത്

ചെമ്മലമറ്റം: മിഷൻലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം (കുഞ്ഞേട്ടൻ) പല്ലാട്ടുകുന്നേലിന്‍റെ 17-ാമത് അനുസ്മരണം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ ഇന്നു നടക്കും.

രാവിലെ ഒന്പതിന് വിശൂദ്ധ കുർബാന, ഒപ്പീസ് കബറിടത്തിങ്കൽ പ്രാർഥന എന്നിവ നടക്കും. തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ഫാ. ഡോ ആന്‍റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്‌ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രൂപത പ്രസിഡന്‍റ് ബെന്നി മുത്തനാട്ട്, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, സംസ്ഥാന, രൂപത, ഫൊറോന ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. തുടർന്ന് കുഞ്ഞേട്ടൻ പുരസ്കാര പ്രഖ്യാപനവും അവാർഡ് വിതരണവും നടക്കും.

District News

ഫാ. അലക്സാണ്ടർ വയലുങ്കൽ അനുസ്മരണം

ചെങ്ങളം: ഫാ. അലക്സാണ്ടർ വയലുങ്കൽ അനുസ്മരണം 10ന് ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന പള്ളിയിൽ നടക്കും. രാവിലെ 7.15ന് വിശുദ്ധ കുർബാനയ്ക്കും തുടർന്ന് അനുസ്മരണ പ്രാർഥനയ്ക്കും മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.

സാമൂഹികസേവനരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. അലക്സാണ്ടർ വയലുങ്കലിനെ രൂപതയുടെ സുവർണ ജൂബിലിവർഷത്തിൽ പ്രത്യേകം അനുസ്മരിക്കുമെന്ന് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ അറിയിച്ചു.

District News

സി.പി. ദേവസിക്കുട്ടി അനുസ്മരണം

പെരുവണ്ണാമൂഴി: കൃഷി ഭൂമി ജന്മാവകാശമാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ചരിത്ര പ്രസിദ്ധമായ കൂത്താളി - മുതുകാട് സമരഭൂമി സി.പി. ദേവസിക്കുട്ടിയുടെ കർമ്മഭൂമിയായിരുന്നുവെന്ന് രാഷ്‌ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഇ. രവീന്ദ്രനാഥ് പറഞ്ഞു.

സഹകാരി, ചക്കിട്ടപാറ പഞ്ചായത്തംഗം, സാക്ഷരതാ പ്രവർത്തകൻ, ദീർഘകാലം പ്രധാന അധ്യാപകൻ എന്നീ നിലകളിൽ പൊതു രംഗത്ത് ശോഭിച്ച സി.പി. ദേവസി കുട്ടിയുടെ ഒന്നാം ചരമ വാർഷിക പരിപാടികൾ മുതുകാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാഛാദനവും മണ്ഡലം പ്രസിഡന്‍റ് രാജീവൻ മല്ലിശേരി നിർവഹിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേംഭാസിൻ, കെ. സുനിൽ, കെ.ജി. രാമനാരായണൻ, വത്സൻ എടക്കോടൻ, സുനിൽ ഓടയിൽ, കല്ലോട് ഗോപാലൻ, അഷ്‌റഫ് വള്ളോട്ട്, ബി.ടി. സുധീഷ് കുമാർ, ബിജു സി. എരവട്ടൂർ, നിഷാദ് പൊന്നങ്കണ്ടി, സുരേന്ദ്രൻ മൂന്നൂറ്റൻ കണ്ടി, ഡാനിഷ് കൊമ്മറ്റത്തിൽ, സി.കെ. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സി.ഡി. വിജു, സി.ഡി പ്രകാശ്, എൻ.എം. അഷ്‌റഫ് എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

District News

ഭരതന്‍, എസ്. ജാനകി അനുസ്മരണം

ചേർപ്പ്: സുഹൃദ്സംഘവും സിഎൻഎൻ ബോയസ് ഹൈസ്കൂൾ പൂർവവിദ്യാർഥി സംഘടനയായ സാഫും സംയുക്തമായി ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ 28 -ാം ഓർമദിനാചരണവും ഗായിക എസ്. ജാനകി അനുസ്മരണവും നടത്തി. "ഓർമയ്ക്കായി "സംഗീത സംവിധായകൻ നടേശ് ശങ്കർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണംനടത്തി.

സാഫ് പ്രസിഡന്‍റ് സി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.ബി. പ്രമോദ്, യു. ഉമേഷ് നായർ, ബാലകൃഷ്ണൻ മാലിപ്പറമ്പിൽ, സുമതി നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
ഭരതൻ, എസ്. ജാനകി ഗാനാർച്ചനയും ഉണ്ടായിരുന്നു.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയുടെ സ്വകാര്യ പ്രതിഭാസമ്പത്തായ ഭരതന്‍റെ ഓർമദിനത്തിൽ വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക് ലൈബ്രറിയിൽ "ഭരതം ലളിതം' സ്മൃതി നടന്നു.

ലൈബ്രറി പ്രസിഡന്‍റ് വി. മുരളിയുടെ അധ്യക്ഷതയിൽ പ്രശസ്ത ഗാനരചയിതാവും കഥാകൃത്തുമായ ഷിബു ചക്രവർത്തി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ അനുസ്മരണപ്രഭാഷണം നടത്തി. ജയരാജ് വാര്യർ ഭരതൻ സ്മൃതിപ്രഭാഷണം നടത്തി.
ഭരതൻ ട്രസ്റ്റ് കൺവീനർമാരാത്ത് വിജയൻ, കെപിഎസി ലളിതയെ അനുസ്മരിച്ചു. ലൈ ബ്രറി സെക്രട്ടറി ജി. സത്യൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് ലിസികോര നന്ദിയും പറഞ്ഞു. തുടർന്ന് ഭരതൻ ചിത്രങ്ങളിലെ ഗാനാലാപനവും ഉണ്ടായി.

District News

ഫാ. ജോര്‍ജ് വലിയവീട്ടില്‍ അനുസ്മരണം

ചങ്ങനാശേരി: ഫാ. ജോര്‍ജ് വലിയവീട്ടിലിന്‍റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്‍ററിൽ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ അലക്സ് മാത്യു തേനത്ത് അധ്യക്ഷത വഹിച്ചു. റെജി ചെറിയാന്‍ എംഎല്‍എ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ചു. സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്‍റർ ഡയറക്ടര്‍ ഫാ. ലിജോ കുഴിപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. മോനിച്ചന്‍, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഔസേപ്പച്ചന്‍ വെമ്പാടന്‍തറ, വെളിയനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈന്‍ വലിയപറമ്പില്‍, റെജി വര്‍ഗീസ്, സിന്ധു സൂരജ്, ആര്‍. രാജേന്ദ്രകുമാര്‍, ജോണി പത്രോസ്, ഡി. പ്രസന്നകുമാര്‍, ജോസ് തോമസ്, ജോസഫ് ചേക്കോടന്‍, അലക്സ് മാത്യു, ഔസേപ്പച്ചന്‍ ചെറുകാട്, അമ്പിളി ടി. ജോസ്, ടോം ജോസഫ് ചമ്പക്കുളം, സിസ്റ്റര്‍ എയ്ഞ്ചല്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു. സിബി മുക്കാടന്‍, കെ.പി. മാത്യു, സിസ്റ്റര്‍ ഫ്ളവര്‍ മേരി എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

District News

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും

വെഞ്ഞാറമൂട്: തേമ്പാംമൂട് സദ്ഭാവന കൾച്ചറൽ സെന്‍ററിന്‍റെ ഉമ്മൻ ചാണ്ടി അനുസ്മരണം പുഷ്പാർച്ചനയോടെ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് ജയകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം. മിനി, പിച്ചിമംഗലം നാസർ, ചന്ദ്രികാ ശ്രീധരൻ, സദ്ഭാവന പ്രസിഡന്‍റ് എ.ഷാജഹാൻ, പേരുമല ഷാജി, എസ്.എം.ബഷീർ, ഹാഷിക് മാമൂട്, കബീർ പാലം, രജിത് തേമ്പാംമൂട്, തുളസീധരൻ ചക്കക്കാട്, മാമൂട് അഷ്റഫ്, എ.ഷാജി, നെല്ലിവിള ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്‍റ് ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.ഷാജഹാന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് രാകേഷ് കമൽ അനുസ്മരണ പ്രഭാഷണം നടത്തി. പുല്ലമ്പാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ഇ.എ.അസീസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജയകുമാരി, മണ്ഡലം പ്രസിഡന്‍റ് എം. മിനി, ബ്ലോക്ക് പഞ്ചായത്തംഗം രമേശൻ നായർ, പഞ്ചായത്തംഗങ്ങളായ റാണി സുനിൽ, സിറാജുദ്ദീൻ, സതി കുമാരി, എസ്.എം.ബഷീർ, അഡ്വ. രാധാകൃഷ്ണൻ നായർ, എ.ജലീൽ, മാങ്കോണം സന്തോഷ്, നസീർ അബൂബക്കർ കെ.വി.രവി, എസ്.സുരേഷ് കുമാർ, നിസാർ തേമ്പാംമൂട് തുടങ്ങിയവർ പങ്കെടുത്തു. ബി.എസ്. ശിവകുമാർ സ്വാഗതവും ചന്ദ്രികാ ശ്രീധരൻ നന്ദിയും പറഞ്ഞു.

 

District News

ഉമ്മന്‍ ചാണ്ടി അനുസ്മരണം

മാടപ്പള്ളി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി. ജോമി ജോസഫിന്‍റെ അധ്യക്ഷതയില്‍ രാജീവ് വിചാര്‍വേദി പ്രസിഡന്‍റ് ബാബു കുട്ടന്‍ചിറ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സണ്ണി എത്തയ്ക്കാട്, പ്രസാദ് ജോസഫ്, അപ്പിച്ചന്‍ എഴുത്തുപള്ളില്‍, എ.റ്റി. വര്‍ഗീസ്, തങ്കച്ചന്‍ ഇലവുംമൂട്ടില്‍, ജോസഫ് ചാക്കോ, ഗണേശൻ, തങ്കച്ചന്‍ ജോസഫ്, ജോജി കറുകയില്‍, വി.ടി. തോമസ്, ജോമോന്‍ ഫിലിപ്പോസ്, സന്തോഷ് വള്ളോക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മങ്കൊമ്പ്: വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കിടങ്ങറ സ്നേഹതീരം അഗതി മന്ദിരത്തിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്‍റ് സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് എ.കെ. കുഞ്ചെറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി. സൂരജ്, ടി.ഡി. അലക്‌സാണ്ടർ, സന്തോഷ് തോമസ്, സിന്ധു സൂരജ്, ദിവ്യ ദാസ്, പ്രമിത രാജീവ്, നിർമല സനൽകുമാർ, ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസം ഗിച്ചു.

 

District News

ഉമ്മൻ ചാണ്ടി അനുസ്മരണം

കുറുപ്പന്തറ: മാഞ്ഞൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്‍റ് ബിനോ സക്കറിയായുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ടോമി കാറുകളം, ശിവദാസ് വാരപ്പടവിൽ, ബിന്ദു ജിജി, ജിജി മാണി, സജീവ് പഴയടം, രാജു പറമ്പിൽ, സിബി ഇരട്ടാണി, ജോജോ കൂവക്കാട്ട്, പ്രകാശ് വരവുകാല, ബാബു തുമ്പിൽ, സലികുമാര്‍ മുകളുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

പ്രഫ. എം.പി. വർഗീസിന്‍റെ 104-ാം ജന്മവാർഷിക അനുസ്‌മരണം

കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസേസിയേഷൻ സ്ഥാപക സെക്രട്ടറി പ്രഫ. എം.പി. വർഗീസിന്‍റെ 104-ാം ജന്മവാർഷികം ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ (ഇൻ ചാർജ് ) ഡോ. ഡി. മാവൂദ് ഉദ്ഘാടനം ചെയ്തു.

എംഎ കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം.കെ. ബാബു, കോളജ് അസോസിയേഷൻ വൈസ് ചെയർമാൻ എ.ജി. ജോർജ്, എംഎ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ് തുടങ്ങിയവർ പങ്കെടുത്തു .

District News

മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം നടത്തി

മടമ്പം: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ ബിഷപ്പുമായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്പതാം ചരമവാർഷികത്തോടനുബന്ധിച്ചു അനുസ്മരണവും സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ എൻഡോവ്മെന്‍റ് വിതരണവും നടത്തി.

കോളജ് ഹാളിൽ നടന്ന ചടങ്ങിൽ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറിഫാ.ജിബിൽ കുഴിവേലിൽ കുന്നശേരി അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു.

നാച്ചുറൽ സയൻസ് വിഭാഗം അസിസ്റ്റന്‍റ് പ്രഫ. ജോമോൾ ജോസ്, മുൻ സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി ജോബിമാത്യു, സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി കെ.ജെ. രാജേഷ് , യൂണിയൻ ചെയർപേഴ്സൺ കെ. അരുൺ എന്നിവർ പ്രസംഗിച്ചു.

NRI

വികസന തുടർച്ചയ്ക്ക് ഇടത് സർക്കാർ അനിവാര്യം: കേളി

റിയാദ്: ആധുനിക കേരളത്തിന്‍റെ ശില്പികളിൽ പ്രമുഖരായ ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും ഓർമകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കേരളത്തിന് ഇ.എം.എസും എ.കെ.ജിയും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും നവകേരള നിർമ്മാണത്തിന് അടിത്തറ പാകുന്നതിലും ഇ.എം.എസ് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകിയതായും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പാവങ്ങളുടെ പടത്തലവനായി എ.കെ.ജി വഹിച്ച പങ്ക് പകരം വയ്ക്കാനില്ലാത്തതാണെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണം, ഒരു തുടർഭരണം കേരളത്തെ എങ്ങനെ ഉയർച്ചയിലെത്തിക്കാമെന്നതിന് തെളിവാണെന്നും ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ ഈ കാലയളവിൽ യാഥാർഥ്യമായെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിലവിൽ ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, കുടുംബവേദി പ്രസിഡന്‍റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട് സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

Kerala

ഫാ. മാത്യു ചെമ്പോത്തിനാൽ അനുസ്മരണവും അവാർഡുദാനവും

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൈതൃകം കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയും വരും തലമുറയിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്ത കർമയോഗിയായിരുന്നു ഫാ. മാത്യു ചെമ്പോത്തിനാലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.

ഫാ. മാത്യു ചെമ്പോത്തിനാലിന്‍റെ 25-ാം അനുസ്മരണവും അവാർഡ് ദാനവും തിരുവല്ല സെന്‍റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഗീതത്തിൽ സാധ്യമല്ല എന്ന് കരുതിയ പല കാര്യങ്ങളും സഭയിൽ സാധ്യമാക്കിയ മല്പാനായിരുന്നു ഫാ. മാത്യു ചെന്പോത്തിനാൽ. സുറിയാനി ഭാഷയുടെയും ആധ്യാത്മികതയുടെയും നേർമുഖമായിരുന്നു ചെമ്പോത്തിനാലച്ചനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു ചെമ്പോത്തിനാലിന്‍റെ സ്മരണാർഥം തിരുവല്ല അതിരൂപത ഏർപ്പെടുത്തിയ പരിശുദ്ധാത്മാവിന്‍റെ ഓടക്കുഴൽ എന്ന പ്രഥമ അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയിലെ റവ. ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ കർദിനാളിൽ നിന്നും ഏറ്റുവാങ്ങി.

ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, ജെറി അമൽദേവ്,റവ ഡോ. ഐസക് പറപ്പള്ളിൽ, റവ.ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ, സിസ്റ്റർ സാഫല്യ എസ്ഐസി, ഡോ. വർഗീസ് കെ ചെറിയാൻ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. മാത്യു ചെമ്പോത്തിനാൽ രചിച്ച് സംഗീതം നൽകിയ ഗാനങ്ങൾ 25 അംഗ ഗായകസംഘം സദസിൽ അവതരിപ്പിച്ചു.

District News

മാർ വള്ളോപ്പിള്ളി അനുസ്മരണവും പേട്രൻസ് ഡേ ആചരണവും നടത്തി

കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ തലശേരി രൂപത പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അനുസ്മരണവും പേട്രൻസ് ഡേയും നടത്തി. മാർ വള്ളോപ്പിള്ളി അനുസ്മരണം തലശേരി ആർച്ച്ബിഷപ്പും കോളജ് പേട്രനുമായ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

നിർമലഗിരി ഓട്ടോണമസ് കോളജിലെയും നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെയും വിദ്യാർഥികളുമായി മാർ പാംപ്ലാനി സംവദിച്ചു. അഖിലേന്ത്യാ തലത്തിൽ മികച്ച അധ്യാപക അവാർഡ് നേടിയ ഡോ. നൈജിൽ തോമസിനെ മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു.കോളേജ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. നിർമലഗിരി ഓട്ടോണമസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ, നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.കെ.വി. ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പേട്രൻസ് ഡേ ആഘോഷവും നടന്നു. കോളേജ് ബർസാർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. സാബു സെബാസ്റ്റ്യൻ ആമുഖഭാഷണം നടത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. ജയ്‌സൺ ജോസഫ്, സെൽഫ് ഫൈനാൻസിംഗ് കോഴ്സ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി, റിട്ട. ടീച്ചേഴ്സ് ഫോറം പ്രസിഡന്‍റ് പ്രഫ. ഒ. വി.ജോർജ്, സീനിയർ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ജോൺസൺ ജോർജ്,സീനിയർ നോൺ-ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി മോളി ജോസഫ് ,പ്രോഗ്രാം കമ്മിറ്റി അംഗം ഡോ. സിജി മാത്യു എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ. ജോസഫ് പാംപ്ലാനി മറുപടി പ്രസംഗം നടത്തി.

Kerala

ആർ.വി. തോമസ് അനുസ്മരണവും പുരസ്കാര സമർപ്പണവും ഒന്നിന്

പാലാ: മുന്‍ സ്പീക്കര്‍ ആര്‍.വി. തോമസിന്‍റെ 71-ാമത് ചരമവാര്‍ഷിക അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഫെബ്രുവരി ഒന്നിന് നടക്കും.

പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ വൈകുന്നേരം 4.30നു നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

ചടങ്ങ് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍.വി. സ്മാരക സമിതി പ്രസിഡന്‍റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിനെ മാണി സി. കാപ്പന്‍ എംഎല്‍എ ആദരിക്കും.

തോമസ് ആര്‍.വി. ജോസ്, സ്മാരകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. സാബു ഡി. മാത്യു, പ്രഫ. ആനി ജോയ് എന്നിവര്‍ പ്രസംഗിക്കും.

Kerala

മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്‍റെ 75-ാം ചരമവാര്‍ഷികം; അനുസ്മരണം നാളെ

കോട്ടയം: കോട്ടയം അതിരൂപതയുടെ ദ്വിതീയ മെത്രാനും തിരുഹൃദയദാസ സമൂഹത്തിന്‍റെ സ്ഥാപകനുമായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ദിവംഗതനായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. മാർ ചൂളപ്പറമ്പിലിന്‍റെ ദീര്‍ഘവീക്ഷണവും അദ്ദേഹം നടപ്പിലാക്കിയ കര്‍മപരിപാടികളുമാണ് കോട്ടയം രൂപതയുടെയും ക്‌നാനായ സമുദായത്തിന്‍റെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്.

പുനരൈക്യ പ്രസ്ഥാനത്തിലൂടെ ക്‌നാനായ യാക്കോബായ സഭയില്‍നിന്ന് അനേകരെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് മാർ ചൂളപ്പറമ്പിലാണ്. അതുവഴി കോട്ടയം അതിരൂപതയില്‍ സീറോ മലങ്കര റീത്ത് അനുവദിച്ചുകിട്ടി. പുനരൈക്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ആരാധനാക്രമം നിലനിര്‍ത്താനും അത് പാലിക്കാനും സാധിക്കുന്നു.

ക്‌നാനായര്‍ക്ക് മലബാറിലേക്ക് കുടിയേറ്റത്തിനു നേതൃത്വം നല്‍കിയത് മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലാണ്. രാജപുരം, മടമ്പം, റാണിപുരം എന്നിവിടങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ പിതാവ് അവസരമൊരുക്കി.
ക്‌നാനായ പുരുഷന്മാരില്‍ സന്യാസജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്യാസ ഭവനം ഉണ്ടാകണമെന്ന മാര്‍ മാത്യു മാക്കിലിന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചത് മാർ ചൂളപ്പറമ്പിലിലൂടെയാണ്. ചെങ്ങളം കാട്ടുക്കുന്ന് കേന്ദ്രമാക്കി 1921ല്‍ സന്യാസ ഭവനത്തിന് തുടക്കം കുറിച്ച് ഏഴു പേര്‍ അംഗങ്ങളായി ചേര്‍ന്നു. 1930 ജനുവരിയില്‍ തിരുഹൃദയദാസ സമൂഹത്തിന്‍റെ ഔദ്യോഗിക ഭവനം സ്ഥാപിച്ചു.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനും മലബാര്‍ കുടിയേറ്റത്തിനും പിതാവിന് ശക്തമായ പിന്തുണ നല്‍കിയത് തിരുഹൃദയദാസ സമൂഹത്തിലെ അംഗങ്ങളാണ്. മലബാര്‍ കുടിയേറ്റത്തില്‍ ജനങ്ങളോടൊപ്പം ജീവിച്ച് ഒപ്പം നിന്ന വൈദികര്‍ തിരുഹൃദയ ദാസന്മാരായിരുന്നു. തിരുഹൃദയക്കുന്ന് ആശ്രമത്തില്‍ ഇന്ന് 103 വൈദികരും മുപ്പതിലേറെ വൈദിക വിദ്യാര്‍ഥികളും ഉണ്ട്. ഈ സമൂഹം കേരളത്തില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളും സേവനമനുഷ്ഠിക്കുന്നു.

പിതാവിന്‍റെ സ്വര്‍ഗപ്രാപ്തിയുടെ 75-ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്‍റെ ഭാഗമായി മലബാര്‍ കുടിയേറ്റത്തിന് വഹിച്ച പങ്ക് അനുസ്മരിച്ച് കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ രാജപുരം ഫൊറോനയിലെ ഇടവക പ്രതിനിധികളെ ഉള്‍പ്പെടുത്തി 2025 നവംബര്‍ ഒന്നിന് അനുസ്മരണം നടത്തി. 2026 ജനുവരി എട്ടിന് പിതാവിന്‍റെ ചരമദിനത്തില്‍ അദ്ദേഹം പുനരൈക്യപ്രസ്ഥാനത്തിനു നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു.

2025 ഒക്‌ടോബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ Dilexit Nos എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തിരുഹൃദയദാസ സമൂഹം സംഘടിപ്പിച്ച സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി.

നാളെ തിരുഹൃദയക്കുന്നില്‍ നടക്കുന്ന 75-ാം ചരമ വാര്‍ഷിക സമാപനത്തില്‍ രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തും.

11.30ന് സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്‍റ് ജോസഫ്സ് സന‍്യാസിനി സമൂഹം മദർ ജനറാൾ സിസ്റ്റർ അനിത എന്നിവർ പ്രസംഗിക്കും.

International

ബോണ്ടി ബീച്ച് അനുസ്മരണം: ആൽബനീസിന് കൂവൽ

സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു കൂക്കിവിളി.

ഭീകരാക്രമണം നടന്ന് ഒരാഴ്ച പൂർത്തിയായ ഇന്നലെ ബോണ്ടി ബീച്ചിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്ന വേളയിൽ ആൽബനീസിന്‍റെ പേരു വിളിച്ചുപറഞ്ഞപ്പോഴും കൂക്കിവിളികൾ ഉയർന്നു.

14ാം തീയതി ഞായറാഴ്ച ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യൻ പൗരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരനായ മകൻ നവീദ് ആക്രവും നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. സാജിദിനെ പോലീസ് വധിച്ചു.നവീദിനെ വെടിവച്ചുവീഴ്ത്തി അറസ്റ്റ് ചെയ്തു.

ഗാസ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ യഹൂദവിരുദ്ധ വികാരം വർധിക്കുന്നതു തടയാൻ ആൽബനീസ് നടപടികളെടുത്തില്ലെന്ന വിമർശനം ശക്തമാണ്.

ഇന്നലത്തെ അനുസ്മരണത്തിൽ പതിനായിരങ്ങളാണു പങ്കെടുത്തത്. ഒരു മിനിറ്റ് മൗനാചരണത്തിൽ ഓസ്ട്രേലിയയിലെ ടവി, റേഡിയോ ചാനലുകളും പങ്കാളികളായി.

Latest News

Corehub Up