Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jobs

കരൂര്‍ ദുരന്തം: കൊല്ലപ്പെട്ട 41 പേരുടെയും ആശ്രിതര്‍ക്കു ജോലി

കരൂര്‍: കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 41 പേരുടെയും ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.

2025 സെപ്റ്റംബര്‍ 27 ന് തമിഴക വെട്രി കഴകം (ടിവികെ)യുടെ പ്രചാരണത്തിനായി വിജയ് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേര്‍ കൊല്ലപ്പെട്ടത്.

അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ കരൂരില്‍ തുടരുന്ന മുഖ്യമന്ത്രി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്.

അതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പൊതു പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതൃത്വം സുപ്രീംകോടതിയെ സമീപിച്ചു.

കേസിൽ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോൾ മന്ത്രിമാരാണെന്നും ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജിയിൽ പറയുന്നു.

 

Kerala

തസ്തികകൾ സൃഷ്‌ടിക്കും

തിരുവനന്തപുരം: കൊച്ചി കാൻസർ റിസർച്ച് സെന്‍ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികളും ഉൾപ്പെടെ 159 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്‍റിഫിക് ഓഫീസർ തസ്തിക സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ- 3, കെമിസ്ട്രി-4, ഡോക്യുമെന്‍റ്സ്- 5 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.

തലശേരി കോടതി സമുച്ചയത്തിന്‍റെ കോന്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്‍റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്‍റെ സിവിൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി 1.08 കോടി രൂപയും ചെലവഴിക്കും.

രണ്ടു തരത്തിലുള്ള വിരമിക്കൽ പ്രായം നിലനിൽക്കുന്ന കേരള അഗ്രോ മിഷനറി കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിക്കാനും തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്‍റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാക്കി ഉയർത്തി.

NRI

ടെസ്‌ലയുടെ ബ്രൂക്ക്ഷയർ നിർമാണശാലയിൽ തൊഴിലവസരങ്ങൾ

ടെക്സസ്: ടെസ്‌ല 200 മില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന പുതിയ നിർമാണശാലയിൽ വൻ തൊഴിലവസരങ്ങൾ. ബ്രൂക്ക്ഷെയറിലെ ഈ നിർമാണ ശാലയിൽ 41 തസ്തികകളിലേക്കുള്ള ഒഴിവുകൾ കമ്പനി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സീനിയർ മാനുഫാക്ചറിംഗ് എൻജിനിയർ, വെൽഡർ, ടെക്നിക്കൽ റൈറ്റർ, മാനേജർമാർ തുടങ്ങി വിവിധ മേഖലകളിലാണ് അവസരങ്ങൾ.

ടെസ്‌ലയ്ക്ക് വേണ്ടി 2026ഓടെ 375 പേർ, 2027ഓടെ 750 പേർ, 2028ഓടെ 1500 പേർ ജോലി ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നവംബർ 10 മുതൽ ജോബ് ഫെയർ ആരംഭിച്ചതായി പദ്ധതിയുടെ സാമ്പത്തിക വികസന വിഭാഗത്തിലെ പ്രോജക്ട് മാനേജർ റാമിറോ ബൗട്ടിസ്ത അറിയിച്ചു.

Latest News

Corehub Up