Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June

ജൂണിൽ വിലക്കയറ്റം ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടു താത്കാലിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ 4.38 ശതമാനമായി വർധിച്ചു. 2025 ജനുവരിക്കുശേഷം (4.24 ശതമാനം) ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്.

ഭക്ഷ്യ-ഇന്ധന വിലക്കയറ്റം, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ക്രമരഹിതമായ കാലവർഷത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിലക്കയറ്റ സമ്മർദം ശക്തമായി നിലനിർത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ മാസം രാജ്യത്ത് ചില്ലറ വിലക്കയറ്റമുണ്ടാക്കിയത്.

മേയ് മാസത്തെ 3.93 ശതമാനമാത്തിൽനിന്നാണ് 17 മാസത്തിനുശേഷം ആദ്യമായി ചില്ലറ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു മുകളിലെത്തുന്നത്.

ഈ വർഷം ജനുവരിയിൽ പുതിയ അടിസ്ഥാന വർഷവും പുതുക്കിയ ഉപഭോഗരീതികളും ഉൾപ്പെടുത്തി ഇന്ത്യ തങ്ങളുടെ ഉപഭോക്തൃവില സൂചിക ശ്രേണി പരിഷ്കരിച്ചതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ജൂണിലേത്.

2026 ഏപ്രിൽ ഒന്നു മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷ കാലയളവിൽ, ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലു ശതമാനമായി നിലനിർത്താൻ ആർബിഐക്ക്് നിയമപരമായ ചുമതലയുണ്ട്. അതേസമയം, ഈ നിരക്ക് കുറഞ്ഞത് രണ്ടു ശതമാനം മുതൽ പരമാവധി ആറു ശതമാനം വരെയുള്ള പരിധിക്കുള്ളിൽ നിൽക്കാൻ അനുവദിക്കുകയും ചെയ്യാം.

മേയിൽ 4.78 ശതമാനമായിരുന്ന ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ 5.32 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ പണപ്പെരുപ്പം 5.45 ശതമാനവും നഗരമേഖലയിലേത് 5.09 ശതമാനവുമാണ്.

മേയ് മാസത്തിൽ പൊതുമേഖലാ എണ്ണക്കന്പനികൾ നാലു തവണ ഇന്ധനവില വർധിപ്പിച്ചതിനെത്തുടർന്ന് ജൂണിൽ ഗതാഗത പണപ്പെരുപ്പം 4.31 ശതമാനമായി ഉയർന്നു. ഇത് വിപണിയിലെ പൊതുവായ വിലക്കയറ്റ സമ്മർദം വർധിപ്പിച്ചു. ചരക്ക് സേവന മേഖലയിലെ പണപ്പെരുപ്പം 7.70 ശതമാനമായാണ് രേഖപ്പെടുത്തിയത്.

തെലുങ്കാന ഒന്നാമത്

വിലക്കയറ്റത്തോത് ഉയർന്ന സംസ്ഥാനങ്ങളിൽ കേരളം ജൂണിലും ആദ്യ അഞ്ചിന് പുറത്ത് തുടർന്നു. മേയിലെ 4.30 ശതമാനത്തിൽനിന്ന് ജൂണിൽ 4.34 ശതമാനമായാണ് കൂടിയത്.

ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങളുടെയും വിലക്കയറ്റതോത് അഞ്ചു ശതമാനമാനത്തിനു മുകളിലാണ്. 6.36 ശതമാനവുമായി തെലങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത്. 5.39 ശതമാനം വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശാണ് രണ്ടാമത്. തമിഴ്നാട് (5.24 ശതമാനം), ഒഡിഷ (5.15 ശതമാനം), മധ്യപ്രദേശ് (5.09 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ യഥാക്രമം 5.39 ശതമാനം, 5.08 ശതമാനം രേഖപ്പെടുത്തി.

കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ ആർബിഐയുടെ നിരക്കിനു മുകളിൽ തുടർന്നു.

വിലക്കയറ്റ തോത് ഏറ്റവും കുറവ് മിസോറാം (1.63 ശതമാനം) രേഖപ്പെടുത്തി. ത്രിപുര (1.65%), അരുണാചൽ പ്രദേശ് (2.47%), മേഘാലയ (2.64%), നാഗാലാൻഡ് (2.83%), മണിപ്പുർ (2.94%), ഡൽഹി (2.96%) എന്നിങ്ങനെയാണ്.

International

ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം

വത്തിക്കാന്‍ സിറ്റി: ജൂണ്‍ 26, 27 തീയതികളില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ കര്‍ദിനാള്‍മാര്‍ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ദിനത്തില്‍ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമ്മേളനം സമാപിക്കും.

കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തദവസരത്തില്‍, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്‍റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കാഴ്ചകളും കര്‍ദിനാള്‍മാര്‍ പങ്കുവച്ചിരുന്നു.

ഈ പഠനങ്ങള്‍ വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല്‍ ആഴത്തില്‍ വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം മാര്‍പാപ്പ വിളിച്ചുചേര്‍ത്തിരിക്കുന്നത്.

വ്യക്തിപരമായ തലത്തില്‍ സ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിക്കുന്നു.

ദൈവം ലോകത്തെ സ്‌നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും “എല്ലാവര്‍ക്കും പ്രത്യാശ നല്‍കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടമായി’’ ജീവിക്കാന്‍ അവള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ മാര്‍പാപ്പ അടിവരയിട്ടു പറയുന്നു.

കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്‍ദിനാള്‍മാരുടെ സേവനത്തിനുള്ള തന്‍റെ നന്ദി മാര്‍പാപ്പ ആവര്‍ത്തിക്കുകയും ജൂണിലെ കണ്‍സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

NRI

ഡോ. സണ്ണി സ്റ്റീഫൻ ജൂണിൽ അമേരിക്കയിൽ

അറ്റ്ലാന്‍റാ: കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ. ജൂൺ ആദ്യവാരം മുതൽ ഒക്‌‌ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ക്ലാസുകൾ നൽകും.

തിരുവചന ബോധ്യങ്ങളിൽ ഊന്നി കുടുംബാംഗങ്ങൾ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ, ദാമ്പത്യ ബന്ധത്തിന്‍റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാർഥനാ ജീവിതം തുടങ്ങിയ നിരവധി കാര്യങ്ങൾ ഓരോ ക്ലാസുകളിലും അദ്ദേഹം വ്യാഖ്യാനിച്ച് നൽകും.

കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു - 678 866 5336, താരാ കുര്യൻ - 423 316 8272.

Business

ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.


“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു. രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്. 2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.


മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

Latest News

Corehub Up