Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Cabinet

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി? പ്രമുഖർ തെറിക്കും

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കു സാധ്യതയെന്നു റിപ്പോർട്ട്. സുപ്രധാന വകുപ്പുകളടക്കം വച്ചുമാറിയും വിവാദത്തിലുൾപ്പെട്ട മന്ത്രിമാരെ ഒഴിവാക്കിയും മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും നാളെയോ തിങ്കളാഴ്ചയോ ഇതുസംബന്ധിച്ചു പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതോടെയാണ് മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. രാഷ്‌ട്രപതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെതന്നെ ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയത് പുനഃസംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ രാഷ്‌ട്രപതിയെ ധരിപ്പിക്കാനാണെന്നാണു കരുതപ്പെടുന്നത്.

ധർമേന്ദ്ര പ്രധാനും പുറത്തേക്ക്?

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള വിവാദങ്ങളിൽപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ പ്രതിച്ഛായ നഷ്‌ടമായ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായുണ്ടായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പുരിക്കു പകരം പഞ്ചാബിൽനിന്നുള്ള മറ്റൊരു സിക്ക് നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.

വകുപ്പുകളിൽ മാറ്റം

മോദിസർക്കാരിൽ ദീർഘകാലമായി ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന നിർമല സീതാരാമന് പുനഃസംഘടനയുടെ ഭാഗമായി പുതിയ വകുപ്പ് നൽകിയേക്കും. ധർമേന്ദ്ര പ്രധാൻ ഒഴിയുന്ന വിദ്യാഭ്യാസവകുപ്പായിരിക്കും നിർമലയ്ക്ക് നൽകുകയെന്നാണു റിപ്പോർട്ടുകൾ.

ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന നിതിൻ ഗഡ്കരിയുടെയും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മനോഹർ ലാൽ ഖട്ടറിന്‍റെയും വകുപ്പുകൾക്ക് മാറ്റമുണ്ടായേക്കും.

റിസർവ് ബാങ്ക് മുൻ ഗവർണറും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശക്തികാന്ത ദാസ്, ബിഹാറിൽ ബിജെപിക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ കാബിനറ്റിലെത്തിയേക്കും. ധനവകുപ്പ് നിർമല ഒഴിഞ്ഞാൽ പകരം ശക്തികാന്ത ദാസയായിരിക്കും ഈ വകുപ്പിലേക്കെത്തുകയെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.

National

രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ റെയില്‍ റോഡ് തുരങ്ക പദ്ധതി: മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയില്‍ രാജ്യത്തെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

18,509 കോടി ചെലവിലുള്ള മൂന്ന് റെയിൽവേ മൾട്ടി ട്രാക്കിംഗ് പദ്ധതികൾക്കും 11,079 കോടി ചെലവിലുള്ള മൂന്ന് ദേശീയ പാതാ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

തുരങ്ക പദ്ധതി ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും.

National

മഹാരാഷ്‌ട്ര, ഗുജറാത്ത് പാത ഇരട്ടിപ്പിക്കലിന് 2,781 കോടി അനുവദിച്ചു

മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നാലു ജില്ലകളിലൂടെയുള്ള 224 കിലോമീറ്റർ റെയിൽവേ വികസന പദ്ധതിക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാന്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. മൊത്തം 2,781 കോടി രൂപയാണു ചെലവ്.

ദേവഭൂമി ദ്വാരക (ഓഖ) - കനാലസ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന് 1,457 കോടിയും ബദ്‌ലാപുരിനും കർജത്തിനും ഇടയിലുള്ള മൂന്നും നാലും റെയിൽവേ ലൈനുകളുടെ നിർമാണത്തിന് 1,324 കോടി രൂപയുമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഏകദേശം 585 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ലൈനുകൾ.

കൽക്കരി, ഉപ്പ്, സിമന്‍റ്, കണ്ടെയ്നറുകൾ തുടങ്ങിയ ചരക്കുഗതാഗതത്തിന് പുതിയ റെയിൽ ഇരട്ടിപ്പിക്കൽ സഹായിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. പ്രതിവർഷം 180 ടണ്‍ അധിക ചരക്കു ഗതാഗതത്തിന് പാത കാരണമാകും.

പരിസ്ഥിതിസൗഹൃദമായ ചരക്കുഗതാഗതത്തിലൂടെ മാത്രം മൂന്നു കോടി ലിറ്റർ എണ്ണ ഇറക്കുമതിയും 16 കോടി കിലോഗ്രാം കാർബണ്‍ ഡയോക്സൈഡും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. 64 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും കേന്ദ്രം അവകാശപ്പെട്ടു.

പൂന മെട്രോ:9,858 കോടിക്ക് അംഗീകാരം

മഹാരാഷ്‌ട്രയിലെ പൂന മെട്രോ റെയിൽ പദ്ധതിയുടെ 9,857.85 കോടി രൂപയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പൂനയിലെ ഐടി ഹബ്ബുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന റസിഡൻഷൽ പോക്കറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 28 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 31.6 കിലോമീറ്റർ എലവേറ്റഡ് മെട്രോ റെയിൽ നെറ്റ്‌വർക്കാണു രണ്ടാം ഘട്ടത്തിലുള്ളത്.

Latest News

Corehub Up