Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Available

വിമാനങ്ങളിൽ വൈഫൈ ലഭ്യമാക്കണമെന്നു ഡിജിസിഎ

ന്യൂഡൽഹി: എല്ലാ ആഭ്യന്തരവിമാനങ്ങളിലും യാത്രക്കാർക്ക് വൈഫൈ ഇന്‍റർനെറ്റ് സംവിധാനം ലഭ്യമാക്കണമെന്നു വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).

യാത്രക്കാർക്ക് ഇന്‍റർനെറ്റ് സൗകര്യം നൽകേണ്ടത് അടിസ്ഥാനപരമായ കടമയാണെന്നതു കണക്കിലെടുത്താണ് ഡിജിസിഎയുടെ നിർദേശം.

നിലവിൽ വിദേശ വിമാനക്കന്പനികൾ യാത്രക്കാർക്ക് വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ വളരെക്കുറച്ച് വിമാനങ്ങളിൽ മാത്രമാണു ഈ സേവനമുള്ളത്.

വൈഫൈ സംവിധാനം ലഭ്യമാക്കണമെങ്കിൽ വിമാനങ്ങളിൽ സാങ്കേതികമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മാത്രമല്ല ഇതു ചെലവേറിയതുമാണ്. അതിനാൽ ഡിജിസിഎ നിർദേശം പാലിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ തയാറായേക്കില്ലെന്നാണു സൂചന.

District News

പറാലില്‍ വീണ്ടും കുടിവെള്ളം കിട്ടാക്കനി

ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല്‍ ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.

പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്‍റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News

Corehub Up