Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrities

ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍

കോഴിക്കോട്: ലഹരിക്കെതിരേയുള്ള സന്ധിയില്ലാ പോരാട്ടത്തില്‍ അണിചേര്‍ന്ന് പ്രമുഖരുടെ നിര. ഓപ്പറേഷന്‍ തൂഫാന്‍ ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെ തൂഫാന്‍ വാരിയേഴ്സായി മാറി ബാഡ്ജ് ഏറ്റുവാങ്ങി.

താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കാശ്യപാശ്രമം ആചാര്യന്‍ എം.ആര്‍. രാജേഷ് തുടങ്ങിയവരാണ് തൂഫാന്‍ വാരിയേഴ്‌സായത്.

താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിന് തൂഫാന്‍ വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. വിശ്വാസസമൂഹത്തിന്‍റെ പിന്തുണ വാഗ്ദാനം ചെയ്ത ബിഷപ് എല്ലാ പള്ളികളിലും ലഹരിക്കെതിരായ പോരാട്ടത്തില്‍ തൂഫാന്‍റെ ഭാഗമാകാനുള്ള സന്ദേശമെത്തിക്കുമെന്നും ഉറപ്പു നല്‍കി.

സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് തൂഫാന്‍ വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.

ലഹരിയെന്ന വിപത്തിനെതിരേ നാമൊന്നായി പോരാടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് മര്‍കസിലെത്തിയാണ് ആഭ്യന്തരമന്ത്രി തൂഫാന്‍ വാരിയര്‍ ബാഡ്ജ് കൈമാറിയത്.

തൂഫാന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയ കാന്തപുരം, വിദ്യാലയങ്ങളിലും വിജ്ഞാന കേന്ദ്രങ്ങളും വഴി ലഹരിക്കെതിരേയുള്ള ശക്തമായ ബോധവത്കരണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയെ അറി
യിച്ചു.

Business

വയർലെസ് യുഗം കഴിയുന്നു; സെലിബ്രിറ്റികൾക്കിടയിൽ വീണ്ടും ‘വയേർഡ് ’ തരംഗം

ന്യൂയോർക്ക്: അത്യാധുനിക ബ്ലൂടൂത്ത് ഇയർബഡുകളെയും എയർപോഡ്സിനെയും കൈവിട്ട് സിനിമാ-സംഗീത മേഖലയിലെ പ്രമുഖരും കായികതാരങ്ങളും ഇൻഫ്ലുവൻസർമാരും വീണ്ടും പഴയ വയറുള്ള ഹൈഡ്ഫോണുകളിലേക്കു മടങ്ങുന്നു. ഫാഷൻ ലോകത്ത് പുതിയ തരംഗമായി മാറിയിരിക്കുകയാണ് ഈ ‘കോർഡ്’ തിരിച്ചുവരവ്.

ബെല്ല ഹാഡിസ്, ലില്ലി-റോസ് ഡെപ്പ്, സോയി ക്രാവിറ്റ്സ്, സെൻഡയ, ഹാരി സ്റ്റൈൽസ്, എമ്മ വാട്സൺ, ഗായിക ദുവ ലിപ തുടങ്ങിയ പ്രമുഖ താരങ്ങൾ വയറുള്ള ഹെഡ്ഫോണുകൾ ധരിച്ച് പൊതുവേദികളിലെത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ ‘വയേർഡ് ഹെഡ്ഫോൺ ട്രെൻഡ് ’ എന്ന പേരിൽ പുതിയൊരു ഫാഷൻ ചലനം തന്നെ ആരംഭിച്ചിട്ടുണ്ട്. വോഗ് മാഗസിനിലെ ‘വാട്സ് ഇൻ ദി ബാഗ് ’ സെഷനുകളിൽ പല പ്രമുഖതാരങ്ങളും തങ്ങളുടെ ബാഗിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഈ പഴയ പ്ലഗ്-ഇൻ ഇയർഫോണുകളെ പരിചയപ്പെടുത്തുന്നു.

‘വയർഡ് ഇറ്റ് ഗേൾ’ (Wired it Girl) - പുതിയ ട്രെൻഡ്

ഇൻസ്റ്റാഗ്രാമിലെ ഷെൽബി ഹള്ളിന്‍റെ Wired it Girl എന്ന പേജ് ഈ മാറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വയറുള്ള ഹെഡ്ഫോണുകൾ ഉപയോഗിക്കുന്ന പ്രമുഖരുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് 2021ൽ തുടങ്ങിയ ഈ പേജ് ഇന്ന് ലോകമെന്പാടുമുള്ള യുവാക്കൾക്ക് ഒരു സ്റ്റൈൽ ഗൈഡായി മാറിയിരിക്കുന്നു. ഹെഡ്ഫോൺ കേബിളുകൾ കേവലം വയറുകളല്ല, മറിച്ച് കഴുത്തിൽ അണിയുന്ന ഒരു ആഭരണം പോലെയാണെന്നാണ് പുതിയ തലമുറ കാണുന്നത്.

അത്‌ലറ്റുകൾക്കും പ്രിയം

സ്പോർട്സ് താരങ്ങൾക്കിടയിലും ഈ മാറ്റം പ്രകടമാണ്. അതിന്‍റെ കാരണങ്ങൾ തികച്ചും പ്രായോഗികമാണ്.

നഷ്ടപ്പെടില്ല: വർക്ക്ഔട്ടിനിടയിൽ വയർലെസ് ഇയർബഡുകൾ താഴെ വീണുപോയാൽ അവ കണ്ടെത്താൻ പ്രയാസമാണ്.

ചാർജിംഗ് തലവേദനയില്ല: കഠിനമായ പരിശീലനത്തിനിടയിൽ ചാർജ് തീരുമെന്ന പേടി വേണ്ട.‌

പെട്ടെന്നുള്ള കണക്ഷൻ: ബ്ലൂടൂത്ത് പെയറിംഗ് പ്രശ്നങ്ങളില്ലാതെ സെക്കൻഡുകൾക്കുള്ളിൽ പാട്ടുകൾ കേട്ടു തുടങ്ങാം.

2008ൽ ബെയ്ജിംഗ് ഒളിംപിക്സിനിടെ ലെബ്രോൺ ജയിംസ് ‘ബീറ്റ്സ് ബൈ ഡ്രെ’ ഹെഡ്ഫോണുകൾ കഴുത്തിൽ അണിഞ്ഞു തുടങ്ങിയതോടെയാണ് ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ ഒരു ഫാഷൻ സ്റ്റേറ്റ്മെന്‍റായി മാറിയത്. എന്നാൽ, പതിറ്റാണ്ടുകൾക്കിപ്പുറം എൻബിഎ താരങ്ങളായ സ്റ്റെഫ് കറി, ആന്തണി എഡ്വേർഡ്സ് തുടങ്ങിയവർ വയേർഡ് ഇയർഫോണുകളിലേക്ക് മടങ്ങിയിരിക്കുന്നു.

സുരക്ഷയും സ്വകാര്യതയും

മുൻ അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളും ഈ ട്രെൻഡിന് ആക്കം കൂട്ടിയതിൽ പ്രധാന പങ്കുവഹിക്കുന്നു. ബ്ലൂടൂത്ത് സാങ്കേതികവിദ്യ വഴിയുള്ള സംഭാഷണങ്ങൾ ചോർത്താൻ എളുപ്പമാണെന്നും, ദേശീയസുരക്ഷാകാര്യങ്ങളിൽ ഏർപ്പെടുന്നവർ വയറുള്ള ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അവർ ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ള സാധാരണക്കാരും ഇപ്പോൾ ഈ വഴി തെരഞ്ഞെടുക്കുകയാണ്.

വിപണിയിലെ മാറ്റം

ഫ്യൂച്ചർ മാർക്കറ്റിംഗ് ഇൻസൈറ്റിന്‍റെ കണക്കുകൾ പ്രകാരം, 2025ൽ ഹെഡ്ഫോൺ വിപണിയുടെ 34 ശതമാനവും വയറുള്ള ഹെഡ്ഫോണുകൾ കൈക്കലാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇടിഞ്ഞുകൊണ്ടിരുന്ന ഈ മേഖലയിൽ വൻ കുതിപ്പാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. എംപി3 പ്ലെയറുകൾക്കും സിഡി പ്ലെയറുകൾക്കുമുള്ള ഡിമാൻഡ് വർധിക്കുന്നതും ഇതിന്‍റെ സൂചനയായി വിദഗ്ധർ കരുതുന്നു.

 

Movies

ബിബിൻ ജോർജിന്‍റെ ഗൃഹപ്രവേശം ആഘോഷമാക്കി ദിലീപും പിഷാരടിയും

നടൻ ബിബിന്‍ ജോർജിന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാനെത്തി ദിലീപും പിഷാരടിയുമുടക്കമുള്ള സുഹൃത്തുക്കൾ. കൊച്ചിയിലാണ് ബിബിൻ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.

കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ലിസ്റ്റിൻ സ്റ്റീഫൻ, മഞ്ജു പിള്ള, പ്രസാദ്, നടി ആദ്യ തുടങ്ങി നിരവധിപ്പേർ അതിഥികളായി എത്തി.

‘എട്ടുതൈക്കൽ വിൻസന്‍റിന്‍റെ വീട്’ എന്നാണ് സ്വന്തം വീടിനു ബിബിൻ നൽകിയ പേര്. കയറി വരുന്ന മുറിയിൽ സംവിധായകൻ ഷാഫിയുടെ വലിയൊരു ചിത്രവും ഓർമയ്ക്കായി ബിബിൻ നൽകിയിരിക്കുന്നു.

Latest News

Corehub Up