Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communalism

മതത്തെക്കുറിച്ചുള്ള കപടബോധമാണ് വർഗീയത സൃഷ്‌ടിക്കുന്നത്: പിണറായി വിജയൻ

കണ്ണൂർ: മതത്തെക്കുറിച്ചുള്ള കപടബോധമാണു വർഗീയത സൃഷ്‌ടിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയതയ്ക്കെതിരായ സമരം കോടിക്കണക്കിനു വിശ്വാസികളെ അണിനിരത്തിയാണ് നടത്തേണ്ടത്. വർഗീയതയെ ശക്തമായി എതിർത്തുപോകണം. അത് ഏതെങ്കിലും മതത്തെ എതിർത്തു പോകലല്ല. എന്നാൽ, വിശ്വാസിവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്തു ചേർക്കാനുള്ള വർഗീയ ഭീകരവാദികളുടെ ശ്രമമുണ്ട്. അതിനെ പരാജയപ്പെടുത്തണം. മതബോധമല്ല, മതത്തെക്കുറിച്ചുള്ള കപടബോധമാണു വർഗീയത സൃഷ്ടിക്കുന്നത്. മതരാഷ്‌ട്രീയ സ്വത്വവാദമാണ് വർഗീയത.

ഇന്ത്യയിലും കേരളത്തിലും വരെ വർഗീയ കലാപം നടത്താൻ നോക്കുന്ന കാലത്തിലാണ് നാം. വർഗീയ വിഷപ്പുക കൊണ്ട് കാഴ്ച കലങ്ങിപ്പോകുന്നവരുടെ കാഴ്ച തെളിക്കാൻ ഇത്തരം രചനാപരമായ ഇടപെടലുകൾ കൊണ്ടേ സാധിക്കൂ.

ഇപ്പോൾത്തന്നെ പുസ്തകത്തിനെതിരേ സംഘപരിവാർ ഭീഷണിയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ജയരാജൻ ചെന്നത് സനാതനികൾ വലിയ വിവാദമാക്കി. ബ്രാഹ്മണ ദേവാലയങ്ങൾക്ക് പ്രാധാന്യം നൽകിയതിനെ ജയരാജൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരളത്തെ ഹിന്ദുത്വവത്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

ശിവഗിരി ധർമസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.

Kerala

വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും: എം.വി. ഗോവിന്ദൻ

 

തൃശൂർ: വിശ്വാസികളെ കൂടെനിർത്തി വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം മതവിശ്വാസത്തിനെതിരായി നിലകൊള്ളുന്ന പാർടിയല്ല. വിശ്വാസികളെ ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണ്. അന്ധവിശ്വാസം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ വിശ്വാസികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം.1957 ലെ ഇഎംഎസ് സർക്കാർ മുതലുള്ള കമ്യൂണിസ്റ്റ് - ഇടതു പക്ഷ സർക്കാരുകൾ സ്വീകരിച്ച നടപടികളാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത കേരളമായി മാറും.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രി മോദി റഷ്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Latest News

Corehub Up