Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Details

പ്രളയദുരന്തം: വിവരങ്ങൾ മറച്ചുവച്ച് ചൈനീസ് സർക്കാർ

ബെയ്ജിംഗ്: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയദുരന്തത്തിന്‍റെ യഥാർഥ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുന്നത് തടയാൻ ചൈനീസ് സർക്കാർ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നതായി റിപ്പോർട്ട്.

അതിർത്തിയിലെ ഗൈറോംഗ് പോർട്ടിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതിന്‍റെയും ആളുകൾ ജീവനുംകൊണ്ട് ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടെങ്കിലും ചൈനയ്ക്കുള്ളിൽ ഇവ പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ ഒരു ചിത്രം മാത്രമാണ് വാർത്തയിൽ കാണിച്ചത്. കാണാതായവരെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങളോ അതിജീവിച്ചവരുടെ പ്രതികരണങ്ങളോ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല.

പ്രളയബാധിത പ്രദേശങ്ങളിൽ വലിയതോതിലുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ലീ ക്യാംഗ് സ്ഥലം സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഭരണത്തിനെതിരേ ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാകാതിരിക്കാനും രാജ്യത്തെ ക്രമസമാധാനം നിലനിർത്താനുമാണ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ദുരന്തത്തിന്‍റെ യഥാർഥ വിവരങ്ങൾ പുറത്തുവിടണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൈനയോട് ആവശ്യപ്പെട്ടു.

അതിനിടെ ദുരന്തമേഖലയില്‍ വീണ്ടും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇതോടെ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണു ആശങ്ക. എന്നാൽ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്ന് നേപ്പാളിനും ചൈനയ്ക്കും ഇടയില്‍ രൂപപ്പെട്ട നദിയുടെ വലിപ്പം കുറയുന്നതായി ചൈനീസ് അധികൃതര്‍ അറിയിച്ചത് ആശ്വാസവാർത്തയായി. നദിയിലെ ജലം ഒഴുകിപ്പോകുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്നും ചൈന സ്ഥിരീകരിച്ചു.

നാശനഷ്‌ടങ്ങളുടെ ഏകദേശ കണക്കുകളുടെ അടിസ്ഥാനത്തിൽ നേപ്പാളിന്‍റെ പുനരുദ്ധാരണത്തിന് അഞ്ചു ബില്യണ്‍ യുഎസ് ഡോളർ (ഏകദേശം 47,714 കോടിരൂപ) ചെലവഴിക്കേണ്ടിവരുമെന്ന് ധനമന്ത്രി സ്വര്‍ണിം വാഗ്‌ലെ പറഞ്ഞു.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളില്ല

മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറികളിൽ ഇടമില്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ അധികൃതർ തീരുമാനിച്ചു.

ടണൽ രക്ഷാപ്രവർത്തനങ്ങൾക്കും മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ഫ്രീസറുകൾക്കുമായി നേപ്പാൾ വിദേശ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.

Kerala

ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ് പിടിയിലായത്.

തന്‍റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ വഴി എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് കേസ്. ജിനുവിനെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാറിന്‍റെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയും സൈബർ പോലീസ് സ്റ്റേഷൻ എസിപി അനിൽകുമാറിന്‍റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പിന്നീട് പ്രതി കൊല്ലത്തുണ്ടെന്ന് മനസിലാക്കിയ പോലീസ്, കൊല്ലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

 

 

Kerala

അലൻ നേരത്തേയും ചിത്രപ്രിയയെ കൊല്ലാൻ ശ്രമിച്ചിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് കല്ലുകൊണ്ട് തലക്കടിച്ചു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. 22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.

പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുറ്റകൃത്യത്തിന് ശേഷം വേഷം മാറിയാണ് അലൻ രക്ഷപ്പെട്ടത്. വസ്ത്രങ്ങളും‌ ഷൂസുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു.

അലൻ നേരത്തേയും പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.

Latest News

Corehub Up