Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diseases

Kottayam

പകര്‍ച്ചവ്യാധികള്‍ക്കു സാധ്യത

കോട്ടയം: പ്രളയദുരിതത്തിനിടയില്‍ ജില്ലയുടെപടിഞ്ഞാറന്‍ മേഖല ജലജന്യരോഗ ഭീഷണിയുടെ വക്കിലാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതിനൊപ്പം വകുപ്പിലെ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്. രോഗം വരാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാലോ രോഗം സ്ഥിരീകരിച്ചാലോ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ അടുക്കലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.

വയറിളക്കം മുതല്‍ എലിപ്പനിവരെ

മലിനജലവുമായി സമ്പര്‍ക്കം വരുമ്പോഴാണ് എലിപ്പനി സാധാരണയായി ഉണ്ടാകുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള മാരകരോഗമാണിത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളും ഇതോടൊപ്പം കാണാം. എലിപ്പനിയെ പ്രതിരോധിക്കാന്‍ ആഴ്ചയില്‍ 200 മില്ലിഗ്രാം ഡോക്‌സി സൈക്ലിന്‍ ഗുളിക മുതിര്‍ന്നവര്‍ കഴിക്കണം. പ്രതിരോധമരുന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കൈയില്‍നിന്നു സൗജന്യമായി ലഭിക്കും.
മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപ്പിത്തവും പകരുന്നത്. വയറിളക്ക രോഗബാധ വന്നാല്‍ കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.

ശ്രദ്ധിക്കാന്‍

* കെട്ടിക്കിടക്കുന്ന വെള്ളത്തിലോ മലിനജലത്തിലോ ഇറങ്ങുന്നവരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന ഉദ്യോഗസ്ഥരും മറ്റു സന്നദ്ധപ്രവര്‍ത്തകരും ഡോക്‌സി സൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
* വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണം.
* തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.
* കിണര്‍ജലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിര്‍ദേശപ്രകാരംതന്നെ ക്ലോറിനേഷന്‍ ചെയ്യണം.
* ആഹാരം ചൂടോടുകൂടി മാത്രം കഴിക്കുക.
* ടോയ്‌ലറ്റ് ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
* കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം.
* പനിയുള്ളവര്‍ ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല.
* ക്യാമ്പുകളിലും മറ്റും കഴിയുന്ന തുമ്മല്‍, ജലദോഷം എന്നിവയുള്ളവര്‍ മാസ്ക് ഉപയോഗിക്കണം.
വീട്ടിലേക്കു മടങ്ങുന്നവര്‍ ഓര്‍ക്കാന്‍
* മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം.
* വീടിനുള്ളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ അകത്തേക്ക് കയറാവൂ.
* വീടിനുള്ളില്‍ വെള്ളം കെട്ടിക്കിടപ്പുണ്ടെങ്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനാശനം വരുത്താവുന്നതാണ്.
* കിണര്‍ജലം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം.
* വീടിനുള്ളില്‍ ഷോര്‍ട് സര്‍ക്യൂട്ട് ഇല്ലായെന്ന് ഉറപ്പു വരുത്തണം.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.
* ഏന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

Health

മഴക്കാലം എത്താറായി; ആരോഗ്യകാര്യങ്ങളില്‍ വേണം അതീവ ശ്രദ്ധ

ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...

മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.

ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം

  • ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കവിൾ കൊള്ളുന്നതു നല്ലതാണ്.
  • പച്ചമഞ്ഞളോ ഇഞ്ചിയോ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിവെള്ളമാക്കുന്നതും നല്ലതായിരിക്കും.

കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്‍റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം എത്തുന്നതാണ്.

കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്‍റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.

മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.

ഏറെയും വൈറസ് രോഗങ്ങൾ

വൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏ യും ഇ യും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

District News

യുവാക്കളിലെ മാരകരോഗങ്ങൾ ആശങ്കാജനകം: ശ്രേഷ്ഠ ബാവ

പിറവം: യുവാക്കളിൽ പോലും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വർധിക്കുന്നത് ഏറെ ആശങ്കാജനകമാണന്ന് ശ്രേഷ്ഠ കാതോലിക്ക ജോസഫ് മാർ ബസേലിയോസ് ബാവ. നല്ലൊരു ജീവിത ശൈലി ഇനിയെങ്കിലും തെരഞ്ഞെടുക്കാൻ നമ്മൾ പ്രയത്നിക്കണം. ഇത് യുവ തലമുറയിയിലേക്ക് എത്തിക്കണമെങ്കിൽ നമ്മുടെ കൂടെ ചേർന്നു നിൽക്കുന്നവരിൽ നിന്നു തന്നെ ബോധവത്ക്കരണം തുടങ്ങണമെന്നും ബാവ പറഞ്ഞു.

ഗ്ലോബൽ മില്ലെറ്റ്സ് ഫൗണ്ടേഷനും സസ്റ്റെയിനബിൾ ഡെവലപ്മെന്‍റ് ഫോറവും ചേർന്ന് രാമമംഗലം ഊരമനയിൽ മേൽ മാന ഗാർഡൻസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അന്തർദേശീയ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ ഓർത്തോ വിഭാഗം മേധാവി ഡോ. മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ജോർജ് , ഡോ. പി.ഒ. ഏബ്രഹാം, ജേക്കബ് തുമ്പയിൽ, അഡ്വ. തോമസ് പോൾ, സുനിൽ കുമാർ മാത്യൂസ് ഇടയത്ത്, ആന്‍റണി മാത്യൂസ്, എ.എം. മുഹമ്മദ് ഐപിഎസ്, ഡോ. എ.പി. എൽദോ, ജോളി ഏബ്രാഹം, ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up