Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Growth

മുത്തൂറ്റ് എംക്രെഡ്: ലാഭത്തില്‍ 88 ശതമാനം വളര്‍ച്ച

കൊച്ചി: മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.

കമ്പനിയുടെ ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തി, പ്രവര്‍ത്തനമികവ് തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.

നികുതിക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തികവര്‍ഷത്തിലെ 94.18 കോടിയില്‍നിന്ന് 88 ശതമാനം ഉയര്‍ന്ന് 176.90 കോടിയായി. അസറ്റ് അണ്ടര്‍ മാനേജ്‌മെന്‍റ് 60 ശതമാനം വര്‍ധിച്ച് 6,625.07 കോടിയായി.

സാമ്പത്തികവര്‍ഷത്തിലെ ആകെ വരുമാനം 1,113.21 കോടിയായി ഉയർന്നു. മുന്‍ വര്‍ഷത്തെ 815.15 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമായ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

Business

കരൂർ വൈശ്യ ബാങ്കിന് അറ്റാദായത്തിൽ വളർച്ച

കൊച്ചി: 2025 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസത്തെയും സാമ്പത്തിക ഫലങ്ങൾ പ്രകാരം കരൂർ വൈശ്യ ബാങ്ക് 39 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിന്‍റെ ആകെ ബിസിനസ് 16.29 ശതമാനം വർധിച്ച് 2,11,647 കോടി രൂപയായി.

നിക്ഷേപങ്ങൾ 15.57 ശതമാനം വളർന്ന് 1,14,595 കോടി രൂപയായപ്പോൾ, വായ്പകൾ 17.16 ശതമാനം വർധിച്ച് 97,052 കോടി രൂപയിലെത്തി. 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന്‍റെ ബാലൻസ് ഷീറ്റ് 1,35,567 കോടി രൂപയാണ്.

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ബാങ്കിന്‍റെ അറ്റാദായം 690 കോടി രൂപയായി. മുൻവർഷത്തെ ഇതേ പാദത്തിലെ 496 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 39 ശതമാനം വളർച്ചയാണ്. പ്രവർത്തന ലാഭം 23.31 ശതമാനം വർധിച്ച് 1,005 കോടി രൂപയിലെത്തിയെന്നും അധികൃതർ അറിയിച്ചു.

Business

ഇന്ത്യയുടെ വളർച്ച 7.3 ശതമാനം: മൂഡീസ്

ന്യൂഡൽഹി: മൂഡീസ് റേറ്റിംഗ്സിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-26 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാന്പത്തികവളർച്ച കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിപ്പിക്കുകയും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള ആവശ്യകത ഉയർത്തുകയും ചെയ്യും.

ഡിജിറ്റലൈസേഷൻ, നികുതി പരിഷ്കാരങ്ങൾ, പൊതുമേഖല ഇൻഷ്വറൻസ് കന്പനികളിൽ ആസൂത്രണംചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയുടെ ഫലമായി ഇൻഷ്വറൻസ് പ്രീമിയം തുകയിലുണ്ടാകുന്ന ശക്തമായ വർധന ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ വളർച്ച മുൻവർഷത്തെ 6.5 ശതമാനത്തിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ (2026 മാർച്ച് വരെ) 7.3 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

2024-25 സാന്പത്തികവർഷത്തിൽ പ്രതിശീർഷ ജിഡിപി മുൻ വർഷത്തേക്കാൾ 8.2 ശതമാനം ഉയർന്ന് 11,176 ഡോളറിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമാണ് വളർച്ച നേടിയത്.

ഇന്ത്യയുടെ ശക്തമായ സാന്പത്തികവളർച്ച 2025-26 സാന്പത്തികവർഷത്തിന്‍റെ ആദ്യ എട്ടു മാസങ്ങളിൽ മൊത്തം ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ 17 ശതമാനം വർധനയുണ്ടാക്കാൻ സഹായിച്ചു. ഇതോടെ പ്രീമിയം വരുമാനം 10.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ 14 ശതമാനവും പുതിയ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഷ്വറൻസ് എടുത്തവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനം ഏഴു ശതമാനം വർധിച്ച് 11.9 ലക്ഷം കോടിയായിരുന്നു.

Business

കരൂര്‍ വൈശ്യ ബാങ്കിന് 15.92 ശതമാനം വളര്‍ച്ച

കൊച്ചി: കരൂര്‍ വൈശ്യ ബാങ്ക് 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 15.92 ശതമാനം വളര്‍ച്ച കൈവരിച്ചു.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 1,12,236 കോടി രൂപയുടെ ബാലന്‍സ് ഷീറ്റ് ഈ വര്‍ഷം 1,30,099 കോടി രൂപയായി ഉയര്‍ന്നു. 15.3 ശതമാനം വളര്‍ച്ചയോടെ 2025 സെപ്റ്റംബര്‍ 30ന് മൊത്തം ബിസിനസ് 27,078 കോടി രൂപ വര്‍ധിച്ച് 20,3216 കോടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 1,76,138 കോടി രൂപയായിരുന്നു. മൊത്തം വായ്പ 15.47 ശതമാനം വളര്‍ച്ചയോടെ 92,724 കോടി രൂപയായി. ഈ വിഭാഗത്തില്‍ 12,425 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.

നിര്‍ദിഷ്‌ട കാലയളവില്‍ അര്‍ധവാര്‍ഷിക അറ്റാദായം മുന്‍വര്‍ഷത്തെ 932 കോടി രൂപയില്‍നിന്ന് 1,095 കോടി രൂപയായി. 17.49 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. പിപിഒപി മുന്‍വര്‍ഷത്തെ 1562 കോടി രൂപയില്‍നിന്ന് 16.71 ശതമാനം വളര്‍ച്ചയോടെ 1,823 കോടി രൂപയായി ഉയര്‍ന്നു. എന്‍ഐഐയില്‍ കഴിഞ്ഞ വര്‍ഷത്തെ 2,089 കോടി രൂപയില്‍നിന്ന് 2,202 കോടി രൂപയായി വര്‍ധിച്ചു.

നിക്ഷേപ ചെലവ് 5.52 ശതമാനത്തില്‍നിന്ന് 17 ബേസിസ് പോയിന്‍റ് വര്‍ധിച്ച് 5.69 ശതമാനമായി. കമ്മീഷന്‍, ഫീസ് ഇന വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 469 കോടി രൂപയില്‍നിന്ന് 7.46 ശതമാനം വര്‍ധിച്ച് 504 കോടി രൂപയിലെത്തി. ഈ പാദത്തിലെ അറ്റാദായം 21.35 ശതമാനം വളര്‍ച്ച കൈവരിച്ചു.

മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയില്‍നിന്ന് 574 കോടി രൂപയായാണു വര്‍ധിച്ചത്. 2025 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍പ്രകാരം ബാങ്കിന്‍റെ നെറ്റ്‌വര്‍ക്ക് 895 ശാഖകളും ഒരു ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റും 2,225 എടിഎം കേന്ദ്രങ്ങളുമാണുള്ളത്.

Latest News

Corehub Up