Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Records

Thrissur

മാരത്തണ്‍ സെമിനാർ: ക്രൈസ്റ്റ് കോളജ് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ബികോം പ്രഫഷണൽ വിഭാഗം, കൊമേഴ്സിയത്തോണ്‍ 900 എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ റിക്കാർഡ് നേട്ടം കരസ്ഥമാക്കി. വാണിജ്യ മാനേജ്മെന്‍റ് മേഖലയിലെ ദൈർഘ്യമേറിയ അക്കാദമിക് മാരത്തണ്‍ സെമിനാർ എന്ന നേട്ടമാണ് ക്രൈസ്റ്റ് കോളജ് സ്വന്തമാക്കിയത്. രാവിലെ ഏഴുമുതൽ രാത്രി 10 വരെ നീണ്ട 15 മണിക്കൂർ സെമിനാറിൽ അക്കാദമിക്, വ്യവസായ, അക്കൗണ്ടിംഗ്, നിയമമേഖലകളിലെ വിദഗ്ധർ നയിച്ച 15 തുടർച്ചയായ സെഷനുകൾ ഉൾപ്പെടുത്തി.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽനിന്നായി അറനൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. വാണിജ്യ മാനേജ്മെന്‍റ് മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ അക്കാദമിക് മാരത്തണ്‍ സെമിനാർ എന്ന നേട്ടത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സ് (എബിആർ), ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് (ഐബിആർ) എന്നിവയിൽ കൊമേഴ്സിയത്തോണ്‍ 900 ഇടംപിടിച്ചു.

ബികോം പ്രഫഷണൽ വിഭാഗം കോഓർഡിനേറ്റർ ഡോ. കെ.ഒ. ഫ്രാൻസിസ് പരിപാടി ഏകോപിപ്പിച്ചു. അസിസ്റ്റന്‍റ് പ്രഫസർ ഡോ. കെ.വി. ദിനി കണ്‍വീനറായും അസിസ്റ്റന്‍റ് പ്രഫസർമാരായ വി. സിജി പോൾ, സി.എൽ. ജിഷ എന്നിവർ ജോയിന്‍റ് കണ്‍വീനർമാരായും ആര്യൻ കെ. മനോജ്, നിരഞ്ജന കെ. ജയറാം എന്നിവർ വിദ്യാർഥി കോഓഡിനേറ്റർമാരായും നേതൃത്വം നൽകി.

കോളജിനുവേണ്ടി പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് മെഡലും ഡോ. കെ.ഒ. ഫ്രാൻസിസ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് മെഡലും ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. പി.ടി. ജോയ്, സെൽഫ് ഫിനാൻസിംഗ് വിഭാഗം കോഓർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, തെരഞ്ഞെടുത്ത വിദ്യാർഥിപ്രതിനിധികൾ എന്നിവർ എബിആർ, ഐബിആർ ബാഡ്ജുകൾ ഏറ്റുവാങ്ങി.

Kerala

ഗിന്നസ് റിക്കാര്‍ഡ് തിളക്കത്തില്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: വിജ്ഞാന വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റിക്കാര്‍ഡ്. സമ്മിറ്റിന്‍റെ ഭാഗമായി 401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. സൂററ്റില്‍ നടന്ന 313 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്.

രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25നാണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗസമയം. കൂടാതെ, ഒരാളുടെ പ്രസംഗശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രസംഗപരമ്പരയില്‍ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവച്ചത്.

Kerala

ദീപക്കിന്‍റെ മരണം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.

ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്‍റെയും സഹോദരന്‍റെ മൊഴിയും രേഖപ്പെടുത്തി.

ദീപക്കിന്‍റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Latest News

Corehub Up