Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Records

എല്‍ഐസിക്ക് റിക്കാർഡ് നേട്ടം; പോളിസി ഉടമകള്‍ക്ക് ബോണസ് 59,726 കോടി രൂപ

പരവൂര്‍: പൊതുമേഖലാ ഇന്‍ഷ്വറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പോളിസി ഉടമകള്‍ക്ക് റിക്കാര്‍ഡ് തുക ബോണസായി പ്രഖ്യാപിച്ചു.

അവര്‍ പുറത്തുവിട്ട 2026 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, പങ്കാളിത്ത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ക്കായി 59,726 കോടി രൂപയാണു ബോണസ് ഇനത്തില്‍ അനുവദിച്ചിരിക്കുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ 56,331 കോടി രൂപയേക്കാള്‍ ആറു ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനിയുടെ മികച്ച പ്രവര്‍ത്തന പ്രകടനവും ഉയര്‍ന്ന സാമ്പത്തിക മിച്ചവുമാണ് ഈ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപനത്തിനു വഴിയൊരുക്കിയത്.

കൂടാതെ, ഈ വര്‍ഷം 8,356.71 കോടി രൂപയുടെ ഇടക്കാല ബോണസും എല്‍ഐസി നല്‍കിയിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോഴോ മരണാനന്തര ആനുകൂല്യങ്ങള്‍ കൈമാറുമ്പോഴോ പോളിസി ഉടമകള്‍ക്ക് ഈ തുക ലഭ്യമാകും.

Kerala

ദീപക്കിന്‍റെ മരണം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.

ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്‍റെയും സഹോദരന്‍റെ മൊഴിയും രേഖപ്പെടുത്തി.

ദീപക്കിന്‍റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Latest News

Corehub Up