Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacancy

അസിസ്റ്റന്‍റ് പ്രഫസർ (സംസ്കൃതം) -ഒഴിവ്

 

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു പാർട്ട് ടൈം അസിസ്റ്റൻറ് പ്രഫസറുടെ (സംസ്‌കൃതം) ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ 16ന് ഉച്ചയ്ക്കുശേഷം മൂന്നിന് മലയാളം വകുപ്പിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400887801 എന്ന നമ്പറിൽ ബന്ധപ്പെടുക .

കോളേജ് മാറ്റം വഴി ഫിസിക്സ് പഠനവകുപ്പിൽ പ്രവേശനം

ഫിസിക്സ് പഠനവകുപ്പിലെ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് കോഴ്സിന്‍റെ 3, 5 സെമസ്റ്ററുകളിലെ നിലവിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. https://admissions.kannuruniversity.ac.in/certificateportal എന്ന ലിങ്കിലൂടെ കോളേജ് മാറ്റം വഴി പഠനവകുപ്പിൽ പ്രവേശനം നേടാൻ ജൂലൈ 17 വൈകിട്ട് 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9497720572 എന്ന നമ്പറിൽ ബന്ധപ്പെടുക..

 സീറ്റൊഴിവ് - എംഎ ഹിന്ദി

കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്മെന്‍റിൽ (നീലേശ്വരം കാമ്പസ്) എംഎ ഹിന്ദി പ്രോഗ്രാമിന് ജനറൽ വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി BA/B.Sc/B.Com/ BBA പാസായവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16 ഡിപ്പാർട്മെന്‍റിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8921288025 എന്ന നമ്പറിൽ ബന്ധപ്പെടുക.

സീറ്റൊഴിവ് - എംഎസ്‌സി ബയോടെക്നോളജി

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്‌സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്‌സി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ജൂലൈ 17ന് രാവിലെ 11ന് മണിക്ക് മുന്പ് ഹാജരാകാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സീറ്റൊഴിവ് - എം.എസ്.സി മൈക്രോബയോളജി

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്‌സി, ഇഡബ്ള്യുഎസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ജൂലൈ 17ന് രാവിലെ 11ന് മുന്പ് ഹാജരാകാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സീറ്റൊഴിവ് - എംഎസ്‌സി കംപ്യൂട്ടേഷണൽ ബയോളജി

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, ഒഇസി, ഇഡബ്ല്യുഎസ് സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ജൂലൈ 17 രാവിലെ 11ന് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സീറ്റൊഴിവ് - എംഎസ് സി അപ്ലൈഡ്‌ സുവോളജി

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ , സൂവോളജി പഠനവകുപ്പിലെ എംഎസ്‌സി‌‌ അപ്ലൈഡ്‌ സൂവോളജി പ്രോഗ്രാമിൽ ETB, EWS, NRI സംവരണ സീറ്റിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർ 15 ന് രാവിലെ 10നും 11.30 നും ഇടയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9048021327 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ , സൂവോളജി പഠനവകുപ്പിലെ എംഎസ്‌സി അപ്ലൈഡ്‌ സൂവോളജി പ്രോഗ്രാമിൽ ഒബിഎച്ച് സംവരണ സീറ്റിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർ ജൂലൈ 16ന് വ്യാഴാഴ്ച രാവിലെ 10നും 11.30നും ഇടയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9048021327 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

എംഎസ് സി ഫിസിക്സിൽ തത്സമയ പ്രവേശനം

കണ്ണൂർ, മഹാത്മാ ഗാന്ധി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളോജി ) കോഴ്സിൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ബിഎസ്‌സി ഫിസിക്സ്/ബിഎസ്‌സി ഓണേഴ്‌സ് ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂലൈ 16 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447649820, 04972806401.

എംഎ മ്യൂസിക് പ്രോഗ്രാം തത്സമയ പ്രവേശനം

കണ്ണൂർ സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂലൈ 17 ന് രാവിലെ 11.30ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9562042439 എന്ന നമ്പറിൽ ബന്ധപ്പെടുക

എഫ്‌വൈയുജി/എഫ്‌വൈഐഎം പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്‍റ്

2026 - 27 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.
വിദ്യാർഥികൾ മൂന്നാം അലോട്മെന്‍റിന് ശേഷം അഡ്മിഷൻ ഫീസൊടുക്കി, അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് അലോട്ട്മെന്‍റ് കിട്ടിയ കോളജുകളിൽ ജൂലൈ 16, 17 തീയതികളിൽ പ്രവേശനത്തിന് ഹാജരാവേണ്ടതുണ്ട്. മുൻ അലോട്ട്മെന്‍റുകളിൽ അലോട്മെന്‍റ് ലഭിച്ച് അഡ്മിഷൻ ഫീ ഒടുക്കിയവർ വീണ്ടും പ്രസ്തുത ഫീ ഒടുക്കേണ്ടതില്ല.

താഴെക്കൊടുത്തിരിക്കുന്ന രേഖകൾ പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്ട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിന്‍റ് ഔട്ട്
3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
6. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
7. അസ്സൽ കമ്മ്യുണിറ്റി/ജാതി സർട്ടിഫിക്കറ്റ് (എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക്),കമ്മ്യൂണിറ്റി/ ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ (ഒഇസി വിഭാഗങ്ങൾക്ക്) ഇഡബ്ല്യുഎസ് വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ബാധകമായവർക്ക്)
8. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്)
9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്
10. എച്ച്എസ്ഇ,വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, സിബിഎസ്‌സി, സിഐഎസ്‌സിഇ, എൻഐഒഎസ്.കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌.

National

ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ചു കോണ്‍ഗ്രസ്

ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.

ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

ജനാധിപത്യത്തിന്‍റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.

ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.

University News

ഫെഡറല്‍ ബാങ്കില്‍ അവസരം; 31വരെ അപേക്ഷിക്കാം

കൊച്ചി: ഫെഡറല്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ആന്‍ഡ് ക്ലയന്‍റ് അക്വസിഷന്‍ (സ്‌കെയില്‍ 1) തസ്തികയിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 31വരെ സ്വീകരിക്കും.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണു പരീക്ഷാകേന്ദ്രങ്ങളുള്ളത്.      

ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. രാജ്യത്തെവിടെയുമുള്ള ശാഖകളില്‍ നിയമനം ലഭിക്കാം. 12.84 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം. 27 വയസാണു പ്രായപരിധി. എസ്‌സി/ എസ്ടി വിഭാഗത്തിനും  ബാങ്കിംഗ്,  ഫിനാന്‍ഷ്യല്‍ സര്‍വീസസ്  ആന്‍ഡ് ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും പ്രായത്തില്‍ ഇളവുണ്ട്.  വിവരങ്ങള്‍ക്ക്: www.federalbank.co.in/careers.

   ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം. 

Latest News

Corehub Up