Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vck

വിസികെ-ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

പെരമ്പലൂര്‍: തമിഴ്‌നാട്ടിലെ കുന്നം ബസ് സ്റ്റാന്‍ഡില്‍ വിസികെ, ഡിഎംകെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.

നേരത്തേഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന വിസികെ ടിവികെ സര്‍ക്കാരിന്‍റെ ഭാഗമായതിനെത്തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇരുപാര്‍ട്ടികള്‍ക്കും പ്രതിഷേധം നടത്താനുള്ള അനുമതി പോലീസ് നേരത്തേനിഷേധിച്ചിരുന്നു.

ഇത് അവഗണിച്ച് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും രംഗം ശാന്തമാക്കുകയും ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞെന്നും ചിലര്‍ കൈയാങ്കളിയില്‍ ഏര്‍പ്പെട്ടതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

National

ഡിഎംഡികെയ്ക്ക് 10 സീറ്റ്, വിസികെയ്ക്ക് എട്ട്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ ഡിഎംഡികെ പത്തു സീറ്റിൽ മത്സരിക്കും. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ഡിഎംഡികെ സെക്രട്ടറി ജനറൽ പ്രേമലത വിജയകാന്തും സീറ്റ് ധാരണ കരാറിൽ ഒപ്പുവച്ചു.

തോൽ തിരുമാവളവൻ നേതൃത്വം നല്കുന്ന വിസികെയ്ക്ക് എട്ടു സീറ്റ് നല്കി. പത്തു സീറ്റായിരുന്നു വിസികെ ആവശ്യപ്പെട്ടിരുന്നത്. ആറു സംവരണ സീറ്റുകളിലും രണ്ടു ജനറൽ സീറ്റുകളിലും വിസികെ മത്സരിക്കും.

 

Latest News

Corehub Up