അമേഠി പോലെ വയനാടും കോൺഗ്രസിനു നഷ്ടമാകും: മോദി
അമേഠി പോലെ വയനാടും കോൺഗ്രസിനു നഷ്ടമാകും: മോദി
Sunday, April 21, 2024 1:35 AM IST
നന്ദേഡ്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിനു മുന്പേ കോൺഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിൽ 2019 ൽ പരാജയപ്പെട്ടപോലെ വയനാട്ടിൽ ഇത്തവണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്രയിലെ നന്ദേഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്സഭയിൽ വർഷങ്ങളായി അംഗങ്ങളായിരുന്ന ഇന്ത്യാ മുന്നണിയിലെ നേതാക്കൾ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് രാജ്യസഭയിൽ സീറ്റ് തരപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

26 നു വോട്ടെടുപ്പ് കഴിഞ്ഞശേഷം രാഹുലും സംഘവും മറ്റൊരു സുരക്ഷിത മണ്ഡലം കണ്ടെത്താൻ ശ്രമിക്കും. വയനാട്ടിൽ നിന്ന് അദ്ദേഹം പിൻമാറുകയും ചെയ്യും. ഇത്തരമൊരാൾക്ക് അനുകൂലമായി ആരും വോട്ട് ചെയ്യില്ല. ഇതിനുപകരം വികസിത ഇന്ത്യയെയായിരിക്കും വോട്ടർമാർ തെരഞ്ഞെടുക്കുക. കർഷകരുടെയും പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും വികസനത്തിന് കോൺഗ്രസ് എന്നും തടസമാണ്.


രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പാർട്ടിയാണിതെന്ന് ഒരിക്കലും കരുതാനാകില്ല. എനിക്കുപോലും അത്തരം പരാമർശം നടത്താനാവില്ലെന്നു രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തെ പരാമർശിച്ച് മോദി പറഞ്ഞു.

രാജ്യത്തെ കാർഷിക പ്രതിസന്ധിയും കർഷകരുടെ പ്രശ്നങ്ങളും ഒരു ദിവസംകൊണ്ട് ഉയർന്നുവന്നതല്ല. കോൺഗ്രസ് ഭരണകാലത്തെ നയങ്ങളാണ് ഇവയ്ക്കെല്ലാം പിന്നിൽ. എന്നാൽ ദേശീയ ജനാധിപത്യ സഖ്യം ഈ വിഭാഗത്തിന്‍റെ ക്ഷേമത്തിനു പ്രതിജ്ഞാബദ്ധരാണ്-പ്രധാനമന്ത്രി അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.