ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്‌ടിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിംഗ്
ഹിന്ദു-മുസ്‌ലിം വിഭാഗീയത സൃഷ്‌ടിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിംഗ്
Monday, May 6, 2024 4:47 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം മുന്നിൽക്കണ്ട് ഹിന്ദു- മുസ്‌ലിം വേർതിരിവ് ഉണ്ടാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. മതത്തിന്‍റെ പേരിൽ സംഘർഷം സൃഷ്‌ടിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും രാജ്നാഥ് സിംഗ് വിമർശിച്ചു.

വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് പ്രതിരോധ മന്ത്രിയുടെ വിമർശനം. മുസ്‌ലിം സമുദായത്തെ വോട്ട് ബാങ്കായി മാത്രമാണ് കോണ്‍ഗ്രസ് കാണുന്നത്. രാഷ്‌ട്രനിർമാണമാണ് രാഷ്‌ട്രീയ പാർട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടുമെന്ന് രാജ്നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ ഇത്തവണ ബിജെപി സീറ്റ് നേടും. തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കും. ഏകീകൃത സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.