ബിജെപി അധികാരത്തിലെത്തിയാൽ സംവരണം ഇല്ലാതാക്കും: രാഹുൽ ഗാന്ധി
ബിജെപി അധികാരത്തിലെത്തിയാൽ സംവരണം ഇല്ലാതാക്കും: രാഹുൽ ഗാന്ധി
Monday, May 6, 2024 4:47 AM IST
നിർമൽ(തെലുങ്കാന): ബിജെപി അധികാരത്തിലെത്തിയാൽ സംവരണം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലുങ്കാനയിലെ നിർമലിൽ തെരഞ്ഞെട‌ുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കുന്ന കോൺഗ്രസും ഇതിന് മാറ്റംവരുത്താൻ ശ്രമിക്കുന്ന വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പെന്നും രാഹുൽ പറഞ്ഞു.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതകൾക്ക് സാമ്പത്തിക പിന്തുണയും ആദിവാസി പ്രശ്‌നങ്ങൾക്ക് പരിഹാരവും ഉറപ്പാണ്. ജാതി സെൻസസും സാമ്പത്തിക സർവേയും നടത്തും. 50 ശതമാനം സംവരണപരിധി നീക്കുമെന്നും രാഹുൽ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സമ്പന്നർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അവരുടേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയമാണെന്നും രാഹുൽ ആരോപിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.