Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്തങ്ങളെ അതിജീവിച്ച് അദ്ദേഹം പൊതുജനസേവനം തുടർന്നു. 60 വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമെല്ലാം അദ്ദേഹം എപ്പോഴും തിളങ്ങിനിന്നിരുന്നു. ജീവിതത്തിലെ വിവിധ തിരക്കുകൾക്കിടയിലും ആത്മകഥ ഉൾപ്പെടെ 35 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഒന്നര ലക്ഷത്തിലേറെ എഴുത്തുകൾ അദ്ദേഹം എഴുതിയതായും കണക്കാക്കപ്പെടുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പ്രസിഡന്റുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണു തെയഡോർ റൂസ്വെൽറ്റ് (1858-1919). അമേരിക്കൻ പ്രസിഡന്റുമാരിൽ ആദ്യമായി സമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയത് അദ്ദേഹമാണ്. വൈസ് പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ട റൂസ്വെൽറ്റ് 194 ദിവസം മാത്രമേ ആ പദവിയിലിരുന്നുള്ളൂ.
1901 സെപ്റ്റംബർ 14നു പ്രസിഡന്റ് വില്യം മക്കിൻലി വെടിയേറ്റു മരിച്ചപ്പോൾ റൂസ്വെൽറ്റിനു പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. പ്രസിഡന്റ് സ്ഥാനത്ത് റൂസ്വെൽറ്റ് നന്നായി ശോഭിച്ചതുകൊണ്ട് 1904ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പ്രസിഡന്റ് പദവി നിലനിർത്തിയത്.
റൂസ്വെൽറ്റ് ജനിച്ചതു ന്യൂയോർക്കിലെ ഒരു ധനിക കുടുംബത്തിലായിരുന്നു. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം സന്പാദിച്ച ശേഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിയമപഠനം തുടങ്ങിയെങ്കിലും അതു പൂർത്തിയാക്കാതെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയായിരുന്നു.
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്തങ്ങളെ അതിജീവിച്ച് അദ്ദേഹം പൊതുജനസേവനം തുടർന്നു. 60 വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമെല്ലാം അദ്ദേഹം എപ്പോഴും തിളങ്ങിനിന്നിരുന്നു.
ജീവിതത്തിലെ വിവിധ തിരക്കുകൾക്കിടയിലും ആത്മകഥ ഉൾപ്പെടെ 35 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഒന്നര ലക്ഷത്തിലേറെ എഴുത്തുകൾ അദ്ദേഹം എഴുതിയതായും കണക്കാക്കപ്പെടുന്നു.
ചരിത്രകാരനായ തോമസ് ബെയ്ലി, റൂസ്വെൽറ്റിന്റെ പല നയങ്ങളോടും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മഹത്തായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായി പ്രകീർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ റൂസ്വെൽറ്റ് ധാർമികതയുടെ ശക്തനായ ഒരു വക്താവുംകൂടിയായിരുന്നത്രേ.
കപടമുഖം
ഇപ്രകാരം ആദരിക്കപ്പെടുന്ന റൂസ്വെൽറ്റിന് ഒരു കപടമുഖം ഉണ്ടായിരുന്നോ എന്നു നമ്മെക്കൊണ്ടു സംശയിപ്പിക്കുന്ന ഒരു കഥയുണ്ട്. റൂസ്വെൽറ്റ് പ്രസിഡന്റായിരിക്കുന്ന കാലത്തു കുറെദിവസം ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള തന്റെ ഭവനത്തിൽ താമസിക്കുകയായിരുന്നു. അവിടെ അദ്ദേഹത്തിന് ഒരു ബാൺ ഉണ്ടായിരുന്നു. കന്നുകാലികൾക്കു കച്ചിയും മറ്റും സൂക്ഷിക്കുന്ന ഒരു കളപ്പുരയായിരുന്നു അത്.
ഒരു ദിവസം ന്യൂയോർക്കിൽനിന്നു ചില നേതാക്കൾ അദ്ദേഹത്തെ കാണാനെത്തി.അപ്പോൾ അദ്ദേഹം തന്റെ ഷർട്ടിന്റെ കൈകൾ മുകളിലേക്കു ചുരുട്ടിവച്ചുകൊണ്ടു പറഞ്ഞു: ""വരൂ, നമുക്കു കളപ്പുരയിലേക്കു പോകാം. അവിടെ എനിക്ക് അല്പം ജോലിചെയ്യുകയും അതോടൊപ്പം നിങ്ങളോട് സംസാരിക്കുകയും ചെയ്യാം. '' കളപ്പുരയിലെത്തിയ റൂസ്വെൽറ്റ് കച്ചി തടുത്തുകൂട്ടി കളപ്പുരയുടെ മുകൾത്തട്ടിലേക്കു വലിച്ചെറിയാൻ സഹായിക്കുന്ന ഒരു പിറ്റ്ച്ച്പോർക്ക് എടുത്തു കച്ചിക്കുവേണ്ടി ചുറ്റിലും നോക്കി. അപ്പോൾ അവിടെ വൈക്കോൽക്കൂനയൊന്നും കണ്ടില്ല. ഉടനെ അദ്ദേഹം കൂടെയുണ്ടായിരുന്ന സഹായിയോടു ചോദിച്ചു: ""ഇവിടെ ഉണ്ടായിരുന്ന വൈക്കോലെല്ലാം എവിടെപ്പോയി?''
ഉടനെ സഹായി പറഞ്ഞു: ""അതെല്ലാം കളപ്പുരയുടെ മുകൾത്തട്ടിലുണ്ട്. അയോവയിൽനിന്നുള്ള ആളുകൾ വന്നപ്പോൾ അതു മുഴുവനും അങ്ങ് മുകളിലേക്കു വലിച്ചെറിഞ്ഞിരുന്നു. അതു പിന്നീട് താഴേക്ക് എടുക്കാൻ എനിക്കു സമയം കിട്ടിയില്ല.''
ഈ കഥയിൽ എത്രമാത്രം യാഥാർഥ്യം ഉണ്ട് എന്നറിയില്ല. ഒരുപക്ഷേ, ആരെങ്കിലും കെട്ടിച്ചമച്ച കഥയായിരിക്കും ഇത്. ഈ കഥ കെട്ടിച്ചമച്ചതാണെന്നു കരുതിയാലും ഇത്തരമൊരു കഥ മെനഞ്ഞെടുക്കുന്നതിനു സഹായിച്ച എന്തെങ്കിലും കാരണം ഉണ്ടാകാനുള്ള സാധ്യത നമുക്കു തള്ളിക്കളയാനാവില്ല. റൂസ്വെൽറ്റ് ഒരു "ഷോമാൻ' ആയി പരക്കെ കരുതപ്പെട്ടിരുന്നു. അതായത്, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ആളുകളെ കൈയിലെടുക്കാൻ സാഹായിക്കുന്ന പല ടെക്നിക്കുകളും അദ്ദേഹത്തിനു നല്ല വശമായിരുന്നത്രേ.
ഒരുപക്ഷേ, അത്തരമൊരു ടെക്നിക്കായിരിക്കാം അദ്ദേഹം കളപ്പുരയിൽ കാണിച്ചത്. പക്ഷേ, ആ ടെക്നിക്കിന്റെ പ്രശ്നം അതിൽ കാപട്യം അടങ്ങിയിരിക്കുന്നു എന്നതാണ്. താൻ എപ്പോഴും അധ്വാനിക്കുന്നവനാണ് എന്നു മറ്റുള്ളവരെ കാണിക്കാനും ബോധ്യപ്പെടുത്താനുമാണ് ആ ഷോയിലൂടെ അദ്ദേഹം ശ്രമിച്ചത്.
എന്നാൽ, റൂസ്വെൽറ്റിന് ഇങ്ങനെ ഒരു ഷോയുടെ ആവശ്യം ഉണ്ടായിരുന്നോ? അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. അനാവശ്യ ഷോ ഒന്നും കൂടാതെ അദ്ദേഹത്തിന് ആ അംഗീകാരം നിലനിർത്താനും സാധിക്കുമായിരുന്നു. എങ്കിലും പൊയ്മുഖം ധരിക്കുക അദ്ദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നിരിക്കണം.
പൊയ്മുഖങ്ങൾ വേണ്ട
റൂസ്വെൽറ്റിനെ നാം വിമർശിച്ചിട്ട് കാര്യമില്ല. കാരണം, നാമൊക്കെ റൂസ്വെൽറ്റിനേക്കാൾ ഏറെ മെച്ചപ്പെട്ടവരാണെന്നു പറയാനാകുമോ? നമുക്കുമില്ലേ പൊയ്മുഖങ്ങൾ? ഒരുപക്ഷേ, നാം അറിയാതെയാണെങ്കിലും നാം നല്ലവരാണെന്നു ചമയുകയും മറ്റുള്ളവരെ അതു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യാറില്ലേ?
നാം നല്ലവരാണെന്നു കാണിക്കുന്ന കാപട്യത്തിനു പകരം നല്ലവരാകാൻ നാം സ്വയം ശ്രമിക്കുകയാണു വേണ്ടത്. അപ്പോൾ, പൊയ്മുഖം കൂടാതെ നമ്മുടെ മുഖം മറ്റുള്ളവരുടെ മുൻപിൽ സുന്ദരമായിക്കൊള്ളും. എന്നാൽ, പറയുന്നതുപോലെ ഇതത്ര എളുപ്പമല്ല. കാരണം, നമ്മിലെ പല പോരായ്മകളും നല്ലതുപോലെ വേരുറച്ചുപോയതാണ്. തന്മൂലം, ആത്മാർഥമായ പരിശ്രമംകൊണ്ടു മാത്രമേ നമ്മുടെ കപടമുഖം അഴിച്ചുമാറ്റി നമ്മുടെ യഥാർഥ മുഖം പ്രദർശിപ്പിക്കാനാകൂ.
നമുക്കു പൊയ്മുഖം വേണ്ട. കാരണം പൊയ്മുഖംകൊണ്ട് ശാശ്വതമായി നാം ഒന്നും നേടാൻ പോകുന്നില്ല. നമുക്കു വേണ്ടത് നമ്മുടെ മുഖം ശരിക്കു മിനുക്കിയെടുക്കുക എന്നതാണ്. അതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
Latest News
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top