അച്ചടക്കം പഠിപ്പിക്കാൻ ട്രെയിനികളുടെ ഫോണുകൾ കല്ലിനിടിച്ചു തകർത്ത് സൈനികർ; "ഹൃദയഭേദകമായ' വീഡിയോ
Sunday, December 17, 2017 4:18 AM IST
സ്വന്തം സ്മാർട്ഫോണ്‍ മറ്റൊരാൾ പാറക്കല്ലിനിടിച്ചു തകർക്കുന്നതു കണ്ടാൽ വെറുംകൈയോടെ നോക്കിനിൽക്കാനാകുമോ..? മധ്യപ്രദേശിലെ സൗഗറിലുള്ള പട്ടാള ക്യാന്പിൽ പരിശീലനത്തിലുണ്ടായിരുന്ന ട്രെയിനി സേനാംഗങ്ങളിൽ 50 പേർക്ക് അത്തരമൊരു കാഴ്ച നിസഹായരായി നോക്കിനിൽക്കേണ്ടിവന്നു. പരിശീലനത്തിനിടെ ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് മേലുദ്യോഗസ്ഥർ ഇവരുടെ ഫോണുകൾ തകർത്തുകളഞ്ഞത്.

ആരോ മൊബൈലിൽ പകർത്തിയ മൊബൈൽ ഫോണുകൾ തകർക്കുന്നതിന്‍റെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. ഇത്രയ്ക്ക് ഭീകരമാണോ ആർമി ട്രെയിനിംഗ് ക്യാന്പിലെ അവസ്ഥ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. എന്നാൽ, പലതവണ മുന്നറിയിപ്പ് നല്കിയിട്ടും ക്യാന്പിൽ സ്മാർട്ഫോൺ ഉപയോഗിച്ചവരുടെ ഫോണുകളാണ് തകർത്തതെന്ന് സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു. ആർമി ക്യാന്പിനുള്ളിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് സൈന്യത്തിന്‍റെ രഹസ്യസ്വഭാവം നശിപ്പിക്കുമെന്നും സേനയുടെ ചിട്ടവട്ടങ്ങൾ പാലിക്കാൻ പുതുതായി എത്തിയവർക്കും ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.