അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്‍
Thursday, April 11, 2024 12:23 PM IST
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങളിലെ ശുചിത്വപരിപാലനങ്ങളില്‍ അധികൃതര്‍ കുറേ ബോധവത്ക്കരണം നടത്താറുണ്ട്. എന്നിരുന്നലും ചിലര്‍ തന്നിഷ്ടം കാട്ടും.

അത്തരക്കാര്‍ സമൂഹത്തിന് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ഇപ്പോഴിതാ അത്തരമൊരു സംഭവത്തിന്‍റെ കാര്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എക്‌സിലെത്തിയ ഒരു ചിത്രമാണ് അതിനുകാരണം.

ചിത്രത്തില്‍ ഒരു മെട്രോ ട്രെയിനിന്‍റെ ഉള്‍വശമാണുള്ളത്. ട്രെയിനിന്‍റെ ഒരു വശത്തായി ആരോ മുറുക്കിത്തുപ്പിയതായി കാണാം. ഇത്രയും വൃത്തിയുള്ള ഒരിടത്ത് യാതൊരു മടിയും കൂടാതെ തുപ്പാന്‍ മനസ് തോന്നിയ ആള്‍ക്കെതിരേ നെറ്റസിണ്‍ രോഷംകൊണ്ടു.

ചിലര്‍ ഗുട്ട്ക കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറ്റു ചിലര്‍ ഇത്തരത്തില്‍ തുപ്പിവച്ചവനെ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഉത്തരവാദിത്തവും പൗരബോധവും ഇല്ലാത്തവരെ നിരോധിക്കണമെന്ന് പോലും ചിലര്‍ അഭിപ്രായപ്പെട്ടു.

ഈ സംഭവം ഏത് നാട്ടില്‍ നിന്നെന്ന് വ്യക്തമല്ല. എന്തായാലും അധികൃതര്‍ അന്വേഷണം തുടങ്ങിയതായാണ് വിവരം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.