വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മ യോടു പ്രാർത്ഥിച്ചപ്പോഴൊക്കെ തനിക്ക് സൗഖ്യം ലഭിച്ചിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് നൽകിയ സന്ദേശത്തിലാണു ബിഷപ് തന്‍റെ അനുഭവസാക്ഷ്യം വെളിപ്പെടുത്തിയത്. വൈദികപരിശീലനകാലത്ത് ആസ്‌ത്‌മ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. വൈദികപരിശീലനം പൂർത്തിയാക്കാൻ സാധിക്കുമോ എന്നുപോലും അധികാരികൾ സംശയിച്ചു.

അൽഫോൻസാമ്മയുടെ മദ്ധ്യ സ്ഥതയിൽ തീക്ഷ്ണമായി പ്രാർഥിച്ചു. ആസ്‌ത്‌മ എന്നേക്കുമായി അപ്രത്യക്ഷമായി. അൽഫോൻസാമ്മ എളിമയുടെ പര്യായമായിരുന്നുവെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു.

ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ സഹകാർമികരായിരുന്നു. റവ. ഡോ. കുര്യാക്കോസ് കാപ്പിലിപറന്പിൽ, റവ. ഡോ. ജോസ് കാക്കല്ലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. മാത്യു പുതുമന, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, റവ. ഡോ. ജോസഫ് തടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. അഗസ്റ്റ്യൻ കൊഴുപ്പൻകുറ്റി ജപമാല മെഴുകുതിരി പ്രദിക്ഷണത്തിനു നേതൃത്വം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.