Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയായിരുന്നു. ’അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചുന്ധ (യോഹ 3:16). ജീവൻ നല്കാനും അത് സമൃദ്ധമായി നല്കാനുമാണ് (യോഹ 10:10) ക്രിസ്തു ലോകത്തിൽ ആഗതനായതെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. ജീവന്റെ സുവിശേഷം എന്ന അപരനാമം യോഹന്നാന്റെ സുവിശേഷത്തിന് തികച്ചും അനുയോജ്യമാണ്.
എന്താണ് ജീവൻ? ജീവനും നിത്യജീവനും തമ്മിൽ വ്യത്യാസമുണ്ടോ? ’സ്ലെയേ’ എന്ന ഗ്രീക്കു പദമാണ് ജീവനെ കുറിക്കാൻ യോഹന്നാന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുപ്പത്തിയാറോളം പ്രാവശ്യം ഈ നാമപദം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ’സ്സേൻ’ എന്ന ക്രിയാപദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ജീവൻ എന്ന പദത്തോട് ചിലപ്പോൾ നിത്യമായ എന്ന വിശേഷണം ചേർക്കാറുണ്ട്. അങ്ങനെ നിത്യജീവൻ എന്ന പ്രത്യേകപദം പതിനേഴോളം പ്രാവശ്യം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. സൂക്ഷ്മ വിശകലനത്തിൽ ജീവനും നിത്യജീവനും തമ്മിൽ വ്യത്യാസമില്ല. ഒരിക്കലും അവസാനിക്കാത്ത ജീവിതം എന്ന അർഥത്തിനല്ല സുവിശേഷകൻ ഉൗന്നൽ നൽകുന്നത്. ദൈവികതയുടെ ഗുണങ്ങൾ പേറുന്ന മരണത്തിനുപോലും തകർക്കാനാവാത്ത, ഉത്കൃഷ്ടവും ഉന്നതവുമായ ജീവിതമെന്നാണ് നിത്യജീവൻ എന്നതുകൊണ്ട് സുവിശേഷകൻ അർഥമാക്കുന്നത്. ഇത് മരണാനന്തരമല്ല, ഭൂമിയിലെ ജീവിതകാലത്തു തന്നെ ഏതു മനുഷ്യനും പ്രാപിക്കാൻ കഴിയും. മരണശേഷമുള്ളത് ഈ ഭൗമജീവന്റെ പുതിയ രീതിയിലുള്ള തുടർച്ച മാത്രമാണ്.
സുവിശേഷത്തിൻരെ ആരംഭമായ വചനകീർത്തനത്തിൽ (യോഹ 1: 1-8) നാം വായിക്കുന്നു: ’ അവനിൽ സാക്ഷാത്കരിക്കപ്പെട്ടത് ജീവനാണ്. ജീവൻ മനുഷ്യരുടെ വെളിച്ചമാണ്. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ലന്ധ (യോഹ 1: 4-5). യേശുവാണ് ജീവന്റെ ഉറവിടം. ആ ഉറവിടത്തിൽനിന്നാണ് എല്ലാ ജീവജാലങ്ങൾക്കും ജീവൻ ലഭിച്ചത്. ജീവനായ യേശു മനുഷ്യകുലത്തിന് വെളിച്ചമേകുന്നു. ഈ വെളിച്ചം തന്നെയാണ് രക്ഷ. കുരിശിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ടാണ് അവിടുന്ന് മാനവകുലത്തിന് രക്ഷയും ജീവനും നല്കുന്നത്. അതിനാൽ യേശുവിനേയും യേശുവിന്റെ പിതാവിനെയും അറിയുന്നതും ത്രിയേക ദൈവവുമായി ആത്മബന്ധത്തിൽ വ്യാപരിക്കുന്നതുമാണ് നിത്യജീവൻ (യോഹ 17:3).
യേശു നിർവഹിച്ച ഏഴു അടയാളങ്ങളുടെ പരിവൃത്തത്തിലാണ് യോഹന്നാൻ തന്റെ സുവിശേഷം രചിച്ചിരിക്കുന്നത്. എല്ലാ അടയാളങ്ങളുടെയും വിവിധ രീതികളിൽ ജീവൻ നല്കുന്നവയാണ്. ആദ്യത്തെ അടയാളമായ കാനായിലെ വെള്ളം വീഞ്ഞാക്കുന്ന അദ്ഭുതം (യോഹ 2: 1-12) യേശു മനുഷ്യവംശത്തിന് സമൃദ്ധമായ ജീവൻ നല്കുന്നു എന്ന സന്ദേശമാണ് നല്കുന്നത്. വീഞ്ഞ് ജീവന്റെ പ്രതീകമാണ്. രണ്ടാമത്തെ അടയാളമായ രാജ്യഭൃത്യന്റെ മകനെ സുഖപ്പെടുത്തുന്ന സംഭവത്തിൽ (യോഹ 4:46-54) മൃത്യുവക്ത്രത്തിൽ കഴിഞ്ഞിരുന്ന പുത്രന് യേശു ജീവൻ നല്കി സുഖപ്പെടുത്തി. മൂന്നാമത്തെ അടയാളമായ ബഥേസ്ദായിലെ രോഗശാന്തി മുപ്പത്തിയെട്ടു വർഷമായി കുളക്കരയിൽ തളർന്നു കിടന്നവന് പുതുജീവൻ നല്കി ഉദ്ധരിക്കുന്നതാണ് (യോഹ 5: 1-9). നാലാമത്തെ അടയാളമായ അപ്പം വർധിപ്പിക്കലും കടലിന്റെ മീതെയുള്ള സഞ്ചാരവും (യോഹ 6: 1-21) യേശു മനുഷ്യവംശത്തിന് ജീവൻ നല്കുന്ന അപ്പമാണെന്ന സന്ദേശം നല്കുന്നു. അഞ്ചാമത്തെ അടയാളം യേശു പിറവിക്കുരുടന്റെ കണ്ണുകൾ തുറന്ന് അവന് ജീവന്റെ വെളിച്ചം നല്കുന്നതാണ് (യോഹ 9: 1-7). ആറാമത്തെ അടയാളമായ ലാസറിനെ ഉയിർപ്പിക്കുന്ന അദ്ഭുതത്തിൽ (യോഹ 11: 17-44) യേശു പുനരുത്ഥാനവും ജീവനുമാണെന്ന് വെളിപ്പെട്ടു. ഏഴാമത്തെ അടയാളമാണ് യേശുവിന്റെ കുരിശിലെ മഹത്വീകരണം (യോഹ 13-21). അടയാളങ്ങളുടെ അടയാളവും അദ്ഭുതകങ്ങളുടെ അദ്ഭുതവുമാണത്. യേശു കുരിശുമരണത്തിന് തന്നെത്തന്നെ സ്വമേധയാ കയ്യാളിക്കുകയാണ്. മനുഷ്യകുലത്തിന് ജീവൻ നല്കി, മനുഷ്യരെ പാപത്തിന്റെ ദാസ്യത്തിൽനിന്ന് വീണ്ടെടുക്കാൻ അവിടുന്ന് കുരിശിലെ പീഡകൾ ഏറ്റുവാങ്ങി. കുരിശു സംഭവത്തിൽ പുനരുത്ഥാനമെന്ന മഹാസത്യം കൂടി ഉള്ളടങ്ങുന്നു. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും യേശു സമൃദ്ധമായ ജീവൻ മാനവകുലത്തിന് നല്കി.
യേശു നല്കുന്ന ജീവൻ ആത്മീയ ജീവൻ മാത്രമല്ല; ഭൗതികവും മാനസികവും ധാർമികവും ആത്മീയവും സാമൂഹികവുമായ സന്പൂർണ ജീവനാണ്. മനുഷ്യന്റെ സമഗ്രമായ വളർച്ചയും വിമോചനവുമാണ് അവിടുന്ന് ലക്ഷ്യം വയ്ക്കുന്നത്. ജീവന്റെ ഭീഷണി നേരിടുന്ന സമസ്ത മണ്ഡലങ്ങളിലും ജീവന്റെ ശുശ്രൂഷകരായി കടന്നു ചെല്ലാനായാൽ നാം ക്രൂശിതന്റെ അനുയായികളായിത്തീരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയി
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യ
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹ
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
തെരഞ്ഞെടുപ്പ് നടത്തിപ്പില് വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്
Latest News
തെരഞ്ഞെടുപ്പ് നടത്തിപ്പില് വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top