Letters
കുഴികൾ എന്നു മൂടും?
കുഴികൾ എന്നു മൂടും?
Thursday, April 18, 2024 2:14 AM IST
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കുഴിയുമായി മാറി. അടുത്ത കാലത്തു കോൺക്രീറ്റ് ചെയ്ത റോഡിന്‍റെ വശങ്ങൾ പോലും കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ കരാറുകാർ തയാറാകുന്നില്ല.

അവരോടു പരാതി പറയുന്പോൾ, അവർക്കു പണി ചെയ്തതിന്‍റെ പണം കിട്ടുന്നില്ലെന്നാണ് മറുപടി. ഉദ്യോഗസ്ഥർക്കും കൃത്യമായ മറുപടിയില്ല. വലിയ അപകടക്കെണിയാണ് ഈ കുഴികൾ ഉണ്ടാക്കിയിരിക്കുന്നത്. ശക്തമായ മഴ പെയ്യുന്പോൾ ഇളകിക്കിടക്കുന്ന മണ്ണ് ഒഴുകി അവിടം വലിയ കുഴിയായി മാറും.

സർക്കാർ ഇടപെട്ട് എത്രയും പെട്ടെന്ന് ഈ കുഴികൾ മൂടാൻ നടപടിയെടുക്കണം. അതുപോലെ, ജൽജീവൻ പൈപ്പുകൾ സ്ഥാപിച്ചതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാമെന്നു പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണം.

സനീഷ് കുന്നേൽ, മുണ്ടക്കയം.