Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പിഴവു കൂടാതെ കൈമാറേണ്ട പിതൃസ്വത്ത്
അയാളുടെ അപ്പൻ വറീത് കുടുംബവിഹിതമായി അയാൾക്ക് നൽകിയ ഒരേക്കർ ഭൂമിയിൽ ഇപ്പോൾ അവശേഷിക്കുന്ന നാൽപത് സെൻറ് സ്ഥലത്താണ് അയാളുടെ മക്കൾ മൂന്നുപേരും വീടുവച്ച് കുടുംബസമേതം താമസിക്കുന്നത്. വറീത് നല്ലൊരു കർഷകനായിരുന്നു. സ്വന്തം സ്ഥലത്തെ കൃഷി കൂടാതെ പാട്ടഭൂമിയിലും അയാൾക്ക് വിവിധങ്ങളായ കൃഷികളുണ്ടായിരുന്നു. കൃഷിക്കാര്യങ്ങളിൽ മക്കൾ അഞ്ചുപേരെയും പങ്കുചേർക്കുന്നതിലും കൃഷിക്കാര്യങ്ങൾ അവരെ പരിശീലിപ്പിക്കുന്നതിലും അയാൾ ബദ്ധശ്രദ്ധനായിരുന്നു. അയാൾ മാത്തൂട്ടി മക്കളിൽ മൂന്നാമൻ, ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായിരുന്നു. റിട്ടയർ ചെയ്തിട്ട് രണ്ട് വർഷമായി. അയാളുടെ നാല് സഹോദരങ്ങളിൽ ഏറ്റവും മൂത്ത ആൾ കുടുംബസമേതം മുംബൈയിൽ സ്ഥിരതാമസമാണ്. ബാക്കി മൂന്നുപേരും അയാൾക്കൊപ്പം നാട്ടിൽത്തന്നെയുണ്ട്. മുംബൈയിലുള്ള ആൾ സ്കൂൾ അധ്യാപകനായിരുന്നു. അയാളുടെ ഭാര്യ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിലെ ജോലിക്കാരിയായിരുന്നു.
കുഞ്ഞച്ചനെന്ന അയാൾ കുടുംബവിഹിതമായി കിട്ടിയ നാട്ടിലെ ഭൂമി തൻറെ ഇളയ സഹോദരനായ സാബുവിന് നാമമാത്ര വിലയ്ക്ക് നൽകിയത് സഹോദരങ്ങളായ മറ്റെല്ലാവരുടെയും അറിവോടെയായിരുന്നു. ഇളയവൻ ജോയി കൃഷിക്കാരനായിരുന്നതുകൊണ്ടും സാന്പത്തികമായി മറ്റെല്ലാവരെയുംകാൾ പിന്നോക്കമാണന്ന് കണ്ടതുകൊണ്ടുമാണ് കുഞ്ഞച്ചൻ അത്തരമൊരു തീരുമാനത്തിന് മുതിർന്നത്. പക്ഷേ, മദ്യപാനിയായ കുഞ്ഞച്ചൻ അധ്വാനിച്ച് ജീവിക്കുന്നതിൽ ശ്രദ്ധിക്കാതെ കൈവശം കിട്ടിയ മുതലെല്ലാം വിറ്റുകളഞ്ഞതിൽ സഹോദരരായ മറ്റ് നാലുപേർക്കും പരിഭവമുണ്ട്. അയാളുടെ മക്കൾ രണ്ടുപേരെയും പഠിപ്പിക്കുന്ന ചെലവുകൾ ഇപ്പോൾ വഹിക്കുന്നത് അയാളുടെ ഭാര്യയുടെ ആങ്ങള ന്യൂസിലൻഡിലുള്ള ജോർജാണ്. മാത്തൂട്ടിയും കുഞ്ഞച്ചനും ഒഴിച്ച് ബാക്കി മൂന്നുപേരും അപ്പൻ തങ്ങൾക്ക് നൽകിയ ഭൂസ്വത്ത് നഷ്ടമാക്കിയില്ല എന്നത് അവർ മൂവരെയും അവരുടെ കുടുംബാംഗങ്ങളെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ജോയി തൻറെ കൈവശമുണ്ടായിരുന്ന ഭൂമി മുഴുവൻ വിറ്റിട്ട് ഇപ്പോൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ ജോയിയെക്കാൾ മെച്ചമാണ് മാത്തൂട്ടിയെന്നത് സത്യമാണ്. കാരണം അപ്പൻ അയാൾക്ക് കൊടുത്ത ഒരേക്കറിൽ നാല്പത് സെൻറ് സ്ഥലം അയാൾ നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, തൻറെ മൂന്ന് മക്കൾക്കുമായി വീതിച്ച് കൊടുക്കുകയും ചെയ്തു.
മാത്തൂട്ടിയും ഭാര്യ കുഞ്ഞമ്മയും തങ്ങളുടെ ഇളയ മകൻ ചാക്കപ്പനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. അയാൾ തൻറെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും പ്രത്യേകിച്ച് ചാക്കപ്പനെക്കുറിച്ചും അതൃപ്തനാണ്. കാര്യശേഷി തെല്ലും ഇല്ലാത്തവരാണ് തൻറെ മക്കളെന്നും കാലത്തിനൊത്ത് നോക്കീം കണ്ടും ജീവിക്കാൻ അവർക്കറിയില്ലന്നും അയാൾ പറയുന്നു. കാര്യശേഷിയെപ്പറ്റി ചാച്ചൻ തങ്ങളെ പഠിപ്പിക്കേണ്ടെന്നും തങ്ങളുടെ വല്യപ്പൻ ചാച്ചന് കെടുത്ത ഭൂസ്വത്തിൽ മുച്ചൂടും വിറ്റ് കളഞ്ഞതിനെപ്പറ്റി തങ്ങൾക്ക് വലിയ പരിഭവമുണ്ടെന്നും അവർ ഖേദത്തോടെ പറയുന്നു. തൻറെ അപ്പൻ തനിക്ക് കുടുംബവിഹിതമായി തന്ന മുതൽ തൻറെ മാത്രം അവകാശമായിരുന്നെന്നും അത് തൻറെ ഇഷ്ടംപോലെ വിനിയോഗിക്കാൻ തനിക്ക് അധികാരമുണ്ടെന്നും, മക്കൾ ഓരോരുത്തരുടെയും പേരിൽ താൻ എഴുതിക്കൊടുത്ത സ്ഥലം തൻറെ പേരിൽ തിരിച്ചെഴുതി തരാൻ ആവശ്യപ്പെട്ടാൽ അപ്രകാരം അവർ ചെയ്യേണ്ടിവരുമെന്നും തനിക്കങ്ങനെയൊക്കെ അവരെക്കൊണ്ട് ചെയ്യിക്കാൻ അറിയാമെന്നും വെല്ലുവിളി കലർന്ന സ്വരത്തിൽ അവരോട് മാത്തൂട്ടി പറഞ്ഞത് അവർ മൂവരെയും മരുമക്കളെയും ചൊടിപ്പിക്കാൻ കാരണമായി.
കുടുംബസ്വത്തിനോട് ബന്ധപ്പെട്ട് ഇന്ന് കുടുംബങ്ങളിൽ ഒട്ടേറെ മാനസിക സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അമൂല്യമായ കുടുംബബന്ധങ്ങൾ ഭൂസ്വത്തിനോട് ബന്ധപ്പെട്ട തർക്കങ്ങളും വഴക്കുകളും കേസുകളുംമൂലം എന്നേക്കുമായി നഷ്ടമായ എത്രയോ അനുഭവങ്ങൾ വായനക്കാർക്ക് പങ്കുവയ്ക്കാനുണ്ടാകും. കുടുംബസ്വത്തിനെ സംബന്ധിച്ച് കൈമാറി നൽകേണ്ടതും വിനിയോഗം ചെയ്യാവുന്നവയുമായവ ഉണ്ടെന്ന് പറയാം. കൈമാറ്റം നടക്കേണ്ടത് മുഖ്യമായും ഭൂസ്വത്തിനോട് ബന്ധപ്പെട്ടുതന്നെയാണ്. ഭൂമിയും ഭവനവുമൊക്കെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അവ താത്കാലികമായ ആവശ്യങ്ങൾക്കായി ഈടുവയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നവരുണ്ട്. മക്കൾക്കും ചെറുമക്കൾക്കും കേറിക്കിടക്കാൻ ഒരു കൂരപോലും ഇല്ലാത്ത ദയനീയാവസ്ഥയിലേക്ക് ഇതെത്തിച്ചെന്നുവരാം .
ചില കുടുംബനാഥ·ാരുടെയും മക്കളുടെയും ആലോചനയില്ലാത്തതും അവിവേകപൂർണവുമായ പ്രവൃത്തികൾമൂലം കുടുംബസ്വത്ത് മുഴുവൻ അന്യാധീനപ്പെട്ട് പോകുന്ന അവസ്ഥകളുണ്ട്. മദ്യപാനം പോലുള്ള സുഖാസക്തികളുടെ പിന്നാലെ കുടുംബനാഥനോ മകനോ പോയതുമൂലം തലമുറകൾക്ക് അവകാശപ്പെട്ട ഭൂസ്വത്തും തറവാട്ടു വീടുമൊക്കെ കൈവിട്ടുപോകുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ സ്മരണയിലുണ്ട്. വരവ് അറിയാതെ ചെലവ് ചെയ്യുന്ന ഭാര്യമാർമൂലം കടക്കെണിയിലായി തലമുറകളിലേക്ക് കൈമാറി നൽകേണ്ട പലതും വിൽക്കേണ്ടിവന്നിട്ടുള്ള ചുരുക്കം ചില സാഹചര്യങ്ങളും നമ്മുടെ കുടുംബങ്ങളിലുണ്ട്. അധ്വാനിച്ച് ഭക്ഷണം കഴിക്കുക എന്ന ചൊല്ല് ഇവിടെ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. ഭക്ഷണം എന്ന പദത്തെ അതിൻറെ വിശാലമായ അർഥത്തിൽ നാം എടുക്കണമെന്ന് മാത്രം.
പഠനം ഉൾപ്പെടെയുള്ള ജീവിതാവശ്യങ്ങൾക്കായി ഇന്ന് മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അത്യധ്വാനം ചെയ്തേ മതിയാകൂ. ഇതിന് നേതൃത്വം നൽകാനുള്ള മുഖ്യമായ ഉത്തരവാദിത്വം കുടുംബനാഥന് തന്നെയാണ്. കൈമാറി കിട്ടിയ മുതലിനോട് കുടുംബാംഗങ്ങളുടെ അധ്വാനഫലമായവകൂടി കൂട്ടിച്ചേർക്കാൻ കഴിയാതെ സർവ്വവും നഷ്ടമാക്കി തെരുവിലേക്കിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നതിന് കാരണം കുടുംബാംഗങ്ങളുടെ അലസതയും അമിത ചെലവുശീലങ്ങളും തന്നെയാണ്. ഭൂസ്വത്ത് ഈടുവച്ചും മറ്റും മക്കളുടെ പഠനത്തിനോ അവരുടെ വിവാഹാവശ്യത്തിനോ കുടുംബാംഗങ്ങളുടെ ചികിൽസയ്ക്കോ പണം കടമായി എടുക്കുന്നവരുണ്ട്. അധ്വാനിക്കാൻ മടിയില്ലാത്തവരും കണക്കുകൂട്ടലോടെ തിരിച്ചടവ് കൃത്യമായി നടത്തുന്നവരുമാണെങ്കിൽ ഇത്തരം തീരുമാനങ്ങളെയും നീക്കങ്ങളെയും ആർക്കും ഒരിക്കലും തള്ളിക്കളയാനാവില്ല.
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top