Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എതിർക്കപ്പെടേണ്ട ശത്രുവല്ല കൂടെ കൂട്ടേണ്ട മിത്രം
വാല്യുവേഷൻ ക്യാന്പിലായിരുന്ന അയാൾക്ക് ഫോണ്‍ ചെയ്തത് ഭാര്യയാണ്. ഇരുവരും അധ്യാപകരാണ്. അയാൾ ഹൈസ്കൂളിലും ഭാര്യ എൽ പി യിലുമാണ്. അയാൾ ജോണ്‍ മാത്യു എന്ന ജോയി സാർ, ഭാര്യ സൂസി ടീച്ചർ. മക്കൾ രണ്ടുപേരാണിവർക്ക് മൂത്തവൻ ജിജോ, പ്ലസ് ടൂ പഠനം പൂർത്തിയാക്കിയശേഷം ഡിഗ്രിക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഇളയവൻ ജിതീഷ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അവൻ മിതഭാഷിയും അനുസരണ ശീലവുമുള്ളവനാണെന്നാണ് ജോയിസാറും സൂസി ടീച്ചറും പറയുന്നത്. എന്നാൽ ജിജോ അങ്ങനെയല്ല. വഴിപിഴച്ച കുറെയേറെ കൂട്ടുകെട്ടുകൾ അവനുണ്ട് അവധിക്കാലമായിരുന്നതിനാൽ കുട്ടികൾ ഇരുവരും വീട്ടിൽ തന്നെയുണ്ടായിരുന്നു. ടി വി ഓഫ് ചെയ്യാനും കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാനും ജിജോയോട് ടീച്ചർ പറഞ്ഞെങ്കിലും അവൻ അതിന് തയ്യാറായില്ല. പലവട്ടം പറഞ്ഞിട്ടും തന്നെ അനുസരിക്കാതിരുന്ന അവനോട് ടീച്ചർ അരിശപ്പെടുകയും ടി. വി ഓഫ് ചെയ്യുകയും ചെയ്തു. അപ്രകാരം പ്രവർത്തിച്ച ടീച്ചറോട് അതേ നാണയത്തിൽതന്നെ അവനും പ്രതികരിച്ചു. കൈയിൽ കിട്ടിയ സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ടീച്ചറെ ഭിത്തിയോട് ചേർത്തുനിർത്തി ഇടിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടുനിന്നിരുന്ന ഇളയവൻ ജിതീഷ് തടസം പിടിക്കാൻ ചെന്നെങ്കിലും ജിജോ അവനെ തട്ടിമാറ്റുകയായിരുന്നു. കാര്യങ്ങൾ ഇത്തരത്തിലൊക്കെ വഷളായതോടെയാണ് സൂസി ടീച്ചർ ജോയി സാറിന് ഫോണ്‍ ചെയ്തത്. വാല്യുവേഷൻ ക്യാന്പിലായിരുന്നതിനാൽ വീട്ടിലേക്ക് പെട്ടെന്നെത്താൻ തരമില്ലാത്തതിനാൽ ജോയി സാർ തന്റെ ജ്യേഷ്ഠൻ അപ്പച്ചനോട് കാര്യങ്ങൾ പറയുകയും പ്രശ്ന പരിഹാരത്തിനായി തന്റെ വീട്ടിലേക്ക് ജ്യേഷ്ഠനെ പറഞ്ഞുവിടുകയുമായിരുന്നു. അപ്പച്ചൻ താമസംവിനാ ജോയിസാറിന്റെ വീട്ടിലെത്തിയെങ്കിലും അയാളെ കേൾക്കാനോ അമ്മയോട് ക്ഷമ പറയാനോ ജിജോ തയ്യാറായില്ല. വളർത്തുദോഷംകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നു പറഞ്ഞ അപ്പച്ചനോട് വളരെ പരുഷമായിട്ടാണ് ജിജോ പ്രതികരിച്ചത്. വലിയ വിഷമത്തോടെയാണ് അന്ന് അയാൾ ആ വീട്ടിൽ നിന്നും തിരിച്ചുപോയത്. വാല്യുവേഷൻ ക്യാന്പിൽനിന്ന് തന്റെ വീട്ടിൽ തരിച്ചെത്തിയ ജോയി സാർ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ജിജോയെ അനുനയിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.തന്റെ ഇഷ്ടത്തിനെതിരായി നിൽക്കുന്നത് മമ്മിതന്നെയായാലും അതിനോട് പൊരുത്തപ്പെട്ടു പോകാൻ തനിക്കാവില്ല എന്നു പറഞ്ഞാണ് തന്റെ അപ്പനോട് ജിജോ പ്രതികരിച്ചത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ പണ്ട് കേട്ടുകേൾവിപോലും ഇല്ലായിരുന്നെങ്കിൽ ഇന്ന് പരക്കെയല്ലെങ്കിലും അങ്ങിങ്ങായെങ്കിലും കണ്ടുവരുന്നു എന്നത് ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങളെപ്രതി രക്ഷാകർതൃത്വം അപകടത്തിൽ എന്നോ, വഴിപിഴയ്ക്കുന്ന രക്ഷാകർതൃത്വമെന്നോ ഒക്കെ പഴിച്ചു മാറിനിന്നിട്ടു കാര്യമുണ്ടോ? മാറിവരുന്ന കാലത്തിന്റെ സൃഷ്ടിയായ ഇത്തരം സാഹചര്യങ്ങളെ പക്വതയോടെയും വിവേകപൂർവവും കൈകാര്യം ചെയ്യുക എന്നതാണ് ഉത്തമമായ കാര്യം. കുട്ടികളെ കുടുംബജീവിതത്തിന്റെ മുഖ്യധാരയോട് ചേർത്ത് വളർത്തുക എന്നത് കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യകരമായ ഭാവിക്ക് അനുപേക്ഷണീയമാണ്. കുടുംബം കുട്ടികൾക്കുവേണ്ടിയും ഇതര കുടുംബാംഗങ്ങൾക്കുവേണ്ടിയുമാണ് നിലനിൽക്കുന്നത് എന്ന ഭാഗികമായ കാഴ്ചപ്പാടിൽനിന്ന് ഓരോരുത്തരും നിലനിൽക്കുന്നതും അധ്വാനിക്കുന്നതും കുടുംബത്തിനുവേണ്ടികൂടിയാണ് എന്ന കാഴ്ചപ്പാടുകൂടി കുട്ടികൾക്ക് പകർന്നുനൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കളോടും കുടുംബത്തോടും ആത്മാർഥമായ സ്നേഹം പുലർത്താൻ തക്കവിധം തങ്ങളുടെ കുടുംബം കടന്നുവന്ന ചരിത്രവഴികളെ കുട്ടികൾക്ക് ബോധപൂർവ്വം പരിചയപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മാതാപിതാക്കളെ മക്കൾ ആദരിക്കാൻ തക്കവിധം കുട്ടിക്കാലം തുടങ്ങി അവരെ ആദരിക്കാനും കേൾക്കാനും മാതാപിതാക്കൾ സന്നദ്ധത കാട്ടുകയും വേണം.
തന്റെ ആഗ്രഹങ്ങളെക്കാൾ കുടുംബത്തിന്റെ നന്മയാണ് താൻ കാംക്ഷിക്കേണ്ടതെന്ന ചിന്ത ചെറുപ്പകാലം മുതൽ കുട്ടികളുടെ ബോധ്യമായി മാറേണ്ടതാണ്. തന്റെ ജീവിതത്തിൽ മുൻഗണനയും പരിഗണനയും കൊടുക്കേണ്ട കാര്യങ്ങൾ ഉണ്ടെന്നും അവ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും പൊതുനന്മയും വളർച്ചയും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ബാല്യകാലംമുതൽ ലഭിക്കേണ്ടതാണ്. കുട്ടികളെ കുടുംബജീവിതത്തിന്റെ നേർക്കാഴ്ചകളിൽനിന്ന് മാറ്റി നിർത്തി അവർക്ക് ശിക്ഷണം നൽകുക എന്നതിനെക്കാൾ കുടുംബജീവിതത്തിന്റെ മുഖ്യധാരയിലൂടെ തങ്ങൾക്കൊപ്പം നടത്തി ശിക്ഷണം നൽകുന്ന രീതിയാണ് അവരുടെ ശിക്ഷണ വഴിയിൽ ഏറെ ഗുണപ്രദം എന്ന് തോന്നുന്നു. കൂട്ടുകെട്ട്ബന്ധത്തെയും സ്വാധീനത്തെയുംകാൾ ഉയർന്ന ഒരു സ്വാധീനം കുട്ടികളുടെമേൽ മാതാപിതാക്കൾക്ക് അവരുടെ ശൈശവകാലം മുതൽ ഉണ്ടാകുക എന്നതും ശിക്ഷണ വഴിയിൽ പ്രധാനപ്പെട്ടതാണ്. എതിർക്കപ്പെടേണ്ട ശത്രു എന്നതിനെക്കാൾ കൂടെ കൂട്ടേണ്ട മിത്രം എന്ന് മക്കൾ ഓരോരുത്തർക്കും മാതാപിതാക്കളെപ്പറ്റി ചിന്തിക്കാൻ ഇടയാകുംവിധം ആയിരിക്കണം മക്കളുടെമേൽ അവർക്കുള്ള സ്വാധീനം എന്നതും മുഖ്യമാണ്.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
Latest News
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top