മിസോറാമിൽ കോൺഗ്രസിന് തിരിച്ചടി; എംഎൻഎഫ് അധികാരത്തിലേക്ക്
മിസോറാമിൽ മിസോ നാഷണല്‍ ഫ്രണ്ട്‍ (എംഎന്‍എഫ്) അധികാരത്തിലേക്ക്. എംഎൻഎഫ് 23 സീറ്റുകളിൽ ലീഡ് നിലനിർത്തി കുതിക്കുകയാണ്. ഭരണകക്ഷിയായ കോൺഗ്രസ് 14 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടന്നത്.

എംഎന്‍എഫ് സംഖ്യം അധികാരത്തിലേറിയാൽ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്‌നം സഫലമാകും. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ലാല്‍ തന്‍ഹാവല സർക്കാരിനെതിരെ ഉയർന്ന ഭരണവിരുദ്ധ വികാരവും എംഎൻഎഫിന് നേട്ടമായി.

ക്രിസ്ത്യന്‍ സമുദായത്തിനും ഗോത്രവിഭാഗങ്ങള്‍ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഇത്തവണ പുറത്തുപോകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.