സിപിഎം-സിപിഐ ചർച്ചയ്ക്കുശേഷം സർക്കാർ നിലപാട്
സിപിഎം-സിപിഐ  ചർച്ചയ്ക്കുശേഷം  സർക്കാർ നിലപാട്
Thursday, November 15, 2018 1:00 AM IST
തിരുവനന്തപുരം: ശബരിമല സർവകക്ഷി യോഗത്തിനു മുന്നോടിയായി ഇന്നു രാവിലെ സിപിഎം- സിപിഐ ചർച്ച നടത്തും. ചർച്ചയിൽ സർക്കാർ നിലപാട് തീരുമാനിക്കുമെന്നാണു നേതാക്കൾ പറയുന്നത്.

മണ്ഡല- മകരവിളക്കു കാലത്തു ശബരിമലയെ സംഘർഷത്തിലേക്കു തള്ളിവിടുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സിപിഎമ്മിലേയും ഘടകകക്ഷികളിലേയും ചില മന്ത്രിമാർ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണു സിപിഎം- സിപിഐ ചർച്ച നടത്തും. യുഡിഎഫ് ഘടകകക്ഷി നേതാക്കളും ഇന്നു രാവിലെ പത്തിനു പ്രതിപക്ഷ നേതാവിന്‍റെ ഒൗദ്യോഗിക വസതിയിൽ യോഗം ചേർന്ന ശേഷമാകും സർവകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.