ശബരിമല: മോദിക്കു മറുപടിയുമായി ചെന്നിത്തല
ശബരിമല: മോദിക്കു  മറുപടിയുമായി ചെന്നിത്തല
Wednesday, January 16, 2019 1:01 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതു വെറും രാഷ് ട്രീയ വാചകക്കസർത്ത് മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസിനും യുഡിഎഫിനും ആദ്യം മുതലേ ഒരു നിലപാട് മാത്രമേ ഉണ്ടായിരുന്നുള്ളു. അത് വിശ്വാസികളുടെ വികാരങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽഗാന്ധി ഉൾക്കൊള്ളുകയും ഭക്തർക്കൊപ്പം നിൽക്കാനുള്ള തിരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ആർഎസ്എസും ബിജെപിയും ഈ വിഷയത്തിൽ ആദ്യം മുതൽ ഇരട്ടത്താപ്പാണ് കാണിച്ചത്.


ആദ്യം ശബരിമല യുവതീപ്രവേശനത്തെ അംഗീകരിക്കുകയും പിന്നീട് സുവർണാവസരമെന്നു കണ്ടപ്പോൾ നിലപാട് മാറ്റുകയുമാണു ചെയ്തത്. യുവതീപ്രവേശനം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പോയവർ പോലും സംഘപരിവാർ പശ്ചാത്തലമുള്ളവരായിരുന്നുവെന്ന കാര്യം പ്രധാനമന്ത്രി മറക്കരുത്. എന്നാൽ, കോണ്‍ഗ്രസും യുഡിഎഫും സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്ങ്മൂലത്തിൽ ഉറച്ച് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.