അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഭീഷണിപ്പെടുത്തിയതിനെതിരേ സഭാസംരക്ഷണസമിതി
Saturday, August 20, 2022 2:00 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഏതാനുംപേര്‍ അതിരൂപത ആസ്ഥാനത്തെത്തി ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ അതിരൂപതയിലെ വിശ്വാസികളുടെ സംഘടനയായ സഭാസംരക്ഷണ സമിതി (ചര്‍ച്ച് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍-സിപിസി) പ്രതിഷേധിച്ചു.

ഇവർക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്‍റ് ജോസഫ് കുര്യന്‍ അത്തിക്കളം, വൈസ്പ്രസിഡന്‍റ് അലക്സാണ്ടര്‍ കുന്നേല്‍, കമ്മിറ്റിയംഗം ജോസഫ് ചിറേപറമ്പില്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


സഭയുടെ ഔദ്യോഗിക ആരാധനാക്രമം അനുസരിച്ച് ഏകീകൃത വിശുദ്ധകുര്‍ബാന അര്‍പ്പണം മറ്റു 34 രൂപതകളിലേതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയിലും വേഗം നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സിനഡ് സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്കണമെന്നും സഭാസംരക്ഷണസമിതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.