ജർമനിയിലേക്ക് വീസ വാഗ്ദാനം നൽകി പണം തട്ടി; മൂന്ന് പേർക്കെതിരേ കേസ്
ജർമനിയിലേക്ക് വീസ വാഗ്ദാനം നൽകി പണം തട്ടി; മൂന്ന് പേർക്കെതിരേ കേസ്
Wednesday, January 31, 2024 8:16 PM IST
കണ്ണൂർ: ജർമനിയിൽ പഠിക്കുന്നതിന് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് 48,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ ആലക്കോട്ട് മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. പെരുമ്പടവിലെ തെക്കേക്കര സാബു സ്‌കറിയയുടെ പരാതിയിൽ കോഴിക്കോട് താമരശേരി സ്വദേശികളായ ഫ്രെഡി, മനോജ് ബാബു, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ ജയിംസ് എന്നിവർക്കെതിരേയാണ് ആലക്കോട് പോലീസ് കേസെടുത്തത്.


തന്‍റെ മകന് ജർമനിയിൽ പഠിക്കുന്നതിന് വീസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ഒക്‌ടോബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിലായി പണം കൈപ്പറ്റിയത്. വീസ നൽകാതെയും പണം തിരിച്ച് നൽകാതെയും പറ്റിച്ചുവെന്നാണ് സാബുവിന്‍റെ പരാതി.

സംഭവത്തിൽ ആലക്കോട് എസ്എച്ച്ഒ എം.പി. വിനീഷ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<