"കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ച് കാട്ടി' ; നിര്‍മ­ലാ സീ­താ­രാമന്‍റെ വാദം തള്ളി സംസ്ഥാന സർക്കാർ
"കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ച് കാട്ടി' ; നിര്‍മ­ലാ സീ­താ­രാമന്‍റെ വാദം തള്ളി സംസ്ഥാന സർക്കാർ
Friday, February 9, 2024 11:16 AM IST
ന്യൂ­ഡല്‍ഹി: കേരളത്തിന് ലഭിച്ച കേന്ദ്ര സഹായം സംബന്ധിച്ച ധ­ന­മന്ത്രി നിര്‍മ­ലാ സീ­താ­രാമ­ന്‍റെ വാ­ദം ത­ള്ളി സംസ്ഥാ­ന സര്‍­ക്കാര്‍. നി­കു­തി വി­ഹി­തം കേ­ന്ദ്ര­ത്തി­ന്‍റെ സൗ­ജ­ന്യമല്ല, സം­സ്ഥാ­ന­ത്തി­ന്‍റെ അ­വ­കാ­ശ­മാണെ­ന്ന് സര്‍­ക്കാര്‍ വ്യ­ക്ത­മാക്കി.

നി­കു­തി വി­ഹി­തം കു­റ­ഞ്ഞെ­ന്ന ആ­ക്ഷേ­പം ഉ­ന്ന­യി­ച്ചി­ട്ടി­ല്ല. നി­കു­തി വി­ഹി­ത­ത്തി­ന്‍റെ ശ­ത­മാ­നം ക­ണ­ക്കാ­ക്കി­യ­തില്‍ കേന്ദ്രം കേ­ര­ള­ത്തോ­ട് നീ­തി­കേ­ട് കാ­ണി­ച്ചു എ­ന്നാ­ണ് പ­റ­ഞ്ഞി­ട്ടു­ള്ള­തെന്നും സര്‍­ക്കാര്‍ വി­ശ­ദീ­ക­രിച്ചു.

ഡി­വി­സി­ബിള്‍ പൂ­ളില്‍­നി­ന്ന് നി­കു­തി വ­രു­മാ­നം ക­ണ­ക്കാ­ക്കി നല്‍­കു­ന്ന­തില്‍ ധ­ന­കാ­ര്യ ക­മ്മീ­ഷ­ന്‍റെ മാ­ന­ദ­ണ്ഡ­ങ്ങള്‍ പു­നഃപരി­ശോ­ധി­ക്ക­ണ­മെ­ന്ന ആ­വ­ശ്യ­മാ­ണ് നേ­ര­ത്തേ­യും സം­സ്ഥാ­നം മു­ന്നോ­ട്ട് വ­ച്ചത്. നി­കു­തി വിഹി­ത വ­രു­മാ­നം ക­ണ­ക്കാ­ക്കു­ന്ന സാ­മൂഹി­ക സൂ­ചി­ക­ക­ളില്‍ കേര­ളം വള­രെ മു­ന്നി­ലാണ്. ഇ­തി­നാ­ലാ­ണ് ശ­ത­മാ­നം കു­റ­യു­ന്നത്.


ഈ സാ­മൂഹി­ക സൂ­ചി­ക­ക­ളും മാ­ന­ദ­ണ്ഡ­ങ്ങളും പു­നഃ­പരി­ശോ­ധി­ക്ക­ണ­മെ­ന്നു­മാ­ണ് കേര­ളം ആ­വ­ശ്യ­പ്പെ­ട്ട­ത്. കേ­ര­ള­ത്തി­ന് നല്‍കി­യ ഗ്രാന്‍റിന്‍റെ ക­ണ­ക്ക് ധ­ന­മ­ന്ത്രി പെ­രു­പ്പി­ച്ച് കാ­ണി­ച്ചെ­ന്നും സര്‍­ക്കാര്‍ വ്യ­ക്ത­മാക്കി. ജി­എ­സ്­ടി ന­ഷ്ട­പ­രി­ഹാ­ര­ത്തു­ക­യും ­മന്ത്രി ഗ്രാന്‍റിന്‍റെ ക­ണ­ക്കില്‍ ഉള്‍­പ്പെ­ടു­ത്തി­യെ­ന്നാ­ണ് ആ­രോ­പണം.

വ്യാ­ഴാ­ഴ്­ച­യാണ് കേരളത്തിനു കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്‍റെയും ധനസഹായത്തിന്‍റെയും ക­ണ­ക്ക് നിര്‍മ­ലാ സീ­താ­രാമന്‍ പാര്‍ലമെന്‍റിൽ വി­വ­രി­ച്ച­ത്. യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരള­ത്തി­ന് നല്‍­കി­യെ­ന്നാ­ണ് ക­ണ­ക്കു­കള്‍ നിര­ത്തി മന്ത്രി സ­മര്‍­ഥി­ച്ചത്.

യുപിഎയുടെ പത്ത് വര്‍ഷത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014­-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്നും മന്ത്രി പ­റ­ഞ്ഞി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<