യുപിയിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ്; 244 പേർ അറസ്റ്റിൽ
യുപിയിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ്; 244 പേർ അറസ്റ്റിൽ
Monday, February 19, 2024 3:53 AM IST
ലക്നോ: ഉത്തർപ്രദേശിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ 244 പേർ അറസ്റ്റിൽ. പരീക്ഷയിൽ അന്യായമായ മാർഗങ്ങൾ സ്വീകരിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തതിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് ഇവരെ പിടികൂടിയത്.

ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷ നടന്നത്. ലോക്കൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ജില്ലാ പോലീസും പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്‍റെ (എസ്‌ടിഎഫ്) യൂണിറ്റുകളും ചേർന്നാണ് തട്ടിപ്പ് നടത്തിയവരെ പിടികൂടിയത്.


പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഇവരെ ചോദ്യം ചെയ്തുവരികയാണ്. പരീക്ഷകളിൽ അന്യായമായ മാർഗങ്ങൾ സ്വീകരിക്കുന്ന ആളുകളെയും സംഘങ്ങളെയും പിടികൂടുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<