""ചു­മ്മാ­തി­രു­ന്ന് ത­വ­ള വീര്‍­ക്കു­ന്നതു­പോ­ലെ വീര്‍­ത്തി­ട്ട് കാ­ര്യ­മില്ല''; പി­സി­ക്കെ­തി­രേ പ­രി­ഹാ­സ­വു­മാ­യി വെ­ള്ളാപ്പള്ളി
""ചു­മ്മാ­തി­രു­ന്ന് ത­വ­ള വീര്‍­ക്കു­ന്നതു­പോ­ലെ വീര്‍­ത്തി­ട്ട് കാ­ര്യ­മില്ല''; പി­സി­ക്കെ­തി­രേ പ­രി­ഹാ­സ­വു­മാ­യി വെ­ള്ളാപ്പള്ളി
Tuesday, March 5, 2024 1:41 PM IST
ആലപ്പുഴ: പ­ത്ത­നം­തി­ട്ട­യി­ലെ സീ­റ്റ് വി­വാ­ദ­ത്തി­ന് പി­ന്നാലെ പി.സി.ജോര്‍­ജി­നെ­തി­രേ രൂ­ക്ഷ വി­മര്‍­ശ­ന­വു­മായി എ­സ്­എന്‍­ഡി­പി ജ­ന­റല്‍ സെ­ക്രട്ടറി വെ­ള്ളാ­പ്പ­ള്ളി ന­ടേ­ശന്‍. തവള വീര്‍ക്കുംപോലെ വീര്‍ത്തിട്ട് കാര്യ­മി­ല്ലെന്നും ഓരോരുത്തരും അര്‍ഹതപ്പെട്ടത് മനസിലാക്ക­ണ­മെന്നും വെള്ളാ­പ്പ­ള്ളി പ്ര­തി­ക­രിച്ചു.

ചു­മ്മാ­തി­രു­ന്ന് വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു ഫലവും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടുനടക്കുന്നതു തന്നെ തെ­റ്റാ­ണെന്നും വെള്ളാ­പ്പ­ള്ളി മാ­ധ്യമ­ങ്ങ­ളോ­ട് പ­റഞ്ഞു.

ഇത്രയും സ്വാധീനമുള്ള പി.സി.ജോര്‍ജിന് പത്തനംതിട്ടയില്‍ ബിജെപി സീറ്റ് കൊടുത്ത് അദ്ദേഹത്തിന്‍റെ ശക്തി തെളിയിക്കുകയായിരുന്നു വേ­ണ്ട­തെ­ന്നാണ് ത­ന്‍റെ വ്യ­ക്തിപ­രമാ­യ അ­ഭി­പ്രാ­യം. ഉണ്ടയില്ലാത്ത വെടി അടിക്കുന്നയാളെ ഒന്നുനിര്‍ത്തി പരീക്ഷിക്കണമായിരുന്നു.


പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട പിസിയുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അപ്രസക്തനെ പ്രസക്തനാക്കാനാണോ നിങ്ങൾ നോക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ, എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്നെ ഊളൻ പാറയിൽ പ്രവേശിപ്പിക്കുകയാണ്. സ്നേഹമില്ലെങ്കിൽ പ്രോത്സാഹിപ്പിക്കണം. അത്രയേ ഇതിനു മറുപടി പറയാനുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിനും സിപിഎമ്മിനും പിസിയെ വേണ്ട. ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം പാർട്ടി ബിജപിയില്‍ ലയിച്ചത്. ബിജെപിക്ക് പിസി ഭാരമാണോ അല്ലയോ എന്ന് കുറച്ചുനാൾ കഴിയുമ്പോൾ മനസിലാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<