പേ­രാ­മ്പ്ര കൊ­ല­പാ­ത­ക­ക്കേ­സ്; പ്ര­തി­ ഉപയോഗിച്ച ബൈ­ക്ക് ക­ണ്ടെ­ത്തി
പേ­രാ­മ്പ്ര കൊ­ല­പാ­ത­ക­ക്കേ­സ്; പ്ര­തി­ ഉപയോഗിച്ച ബൈ­ക്ക് ക­ണ്ടെ­ത്തി
Sunday, March 17, 2024 1:59 PM IST
കോ­ഴി­ക്കോട്: മോ­ഷ­ണ­ശ്ര­മ­ത്തി­നി­ടെ പേരാ­മ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊ­ല­പ്പെ­ടു­ത്തിയ­ സംഭവത്തിൽ പ്രതി ഉപയോഗിച്ച ബൈക്ക് എ­ട­വ­ണ്ണ­പ്പാ­റ­യില്‍­നി­ന്ന് ക­ണ്ടെത്തി. പ്ര­തി­യായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനുമായി അ­ന്വേ­ഷ­ണ­സം­ഘം ന­ടത്തി­യ തെ­ളി­വെ­ടു­പ്പി­ലാ­ണ് ബൈ­ക്ക് ക­ണ്ടെ­ത്തി­യത്.

റോ­ഡ­രി­കില്‍ നിര്‍­ത്തി­യി­ട്ടി­രു­ന്ന നി­ല­യി­ലാ­യിരുന്നു ബൈക്ക്. സം­ഭ­വ­സ­മയ­ത്ത് പ്ര­തി ഉ­പ­യോ­ഗി­ച്ചി­രുന്ന കോട്ടും ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. ബൈ­ക്കില്‍ ലി­ഫ്­റ്റ് കൊ­ടു­ത്ത ശേ­ഷം യു­വ­തി­യെ പി­ടി­ച്ചു­വ­ലിച്ചു­കൊണ്ടു­പോ­യി തല തോ­ട്ടി­ലെ ചെളി­യില്‍ ച­വി­ട്ടി­താ­ഴ്­ത്തു­ക­യാ­യി­രുന്നു.

ഭ­ര്‍­ത്താ­വി­ന് അ­ടു­ത്തെ­ത്താന്‍ വ­ഴി­യില്‍ വാഹ­നം കാ­ത്തു­നി­ന്ന അ­നു­വി­നെ ഇ­യാള്‍ ലി­ഫ്­റ്റ് ത­രാ­മെ­ന്ന് പറ­ഞ്ഞ് ബൈ­ക്കില്‍ ക­യ­റ്റു­ക­യാ­യി­രുന്നു. മ­റ്റ് വാ­ഹ­ന­ങ്ങള്‍ കി­ട്ടാ­തി­രു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ഇ­വര്‍ ബൈ­ക്കില്‍ ക­യറി.


തോ­ടി­ന് സ­മീ­പ­ത്തുവ­ച്ച് ബൈ­ക്ക് നിര്‍ത്തി­യ പ്ര­തി അ­നു­വി­നെ തോ­ട്ടില്‍ മു­ക്കി കൊ­ല­പ്പെ­ടുത്തി. പി­ന്നീ­ട് ശ­രീ­ര­ത്തി­ലു­ണ്ടാ­യി­രു­ന്ന ആ­ഭ­ര­ണ­ങ്ങള്‍ അ­ഴി­ച്ചെ­ടു­ത്ത ശേ­ഷം ര­ക്ഷ­പെ­ടു­ക­യാ­യി­രു­ന്നു. സി­സി­ടി­വി ദൃ­ശ്യ­ങ്ങള്‍ കേ­ന്ദ്രീ­ക­രി­ച്ച് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് പ്ര­തി കുടു­ങ്ങി­യ­ത്.

മ­ട്ട­ന്നൂ­രില്‍­നി­ന്ന് മോ­ഷ്ടിച്ച ബൈ­ക്കു­മാ­യി വ­രു­മ്പോ­ഴാ­ണ് ഇ­യാള്‍ കൊ­ല ന­ട­ത്തി­യത്. ഇയാൾക്കെതിരേ 55 കേ­സു­കള്‍ നി­ല­വി­ലു­ണ്ട്. സ­മാ­ന­രീ­തി­യില്‍ അ­പ­രി­ചി­തരാ­യ സ്­ത്രീ­കള്‍­ക്ക് ലി­ഫ്­റ്റ് കൊ­ടു­ത്ത ശേ­ഷം ബ­ലാ­ത്സം­ഗം ചെയ്­ത കേ­സു­ക­ളില്‍ പ്ര­തി­യാ­ണ് ഇ­യാ­ളെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<