കോ­ട്ടയ­ത്തെ അ­പ­ര­ന്മാ­രു­ടെ പ­ത്രി­ക ത­ള്ള­ണ­മെ­ന്ന് യു­ഡിഎ­ഫ്; ഒ­പ്പി­ട്ടവ­രെ നേ­രി­ട്ട് ഹാ­ജ­രാ­ക്കാന്‍ ക­ള­ക്ട­റു­ടെ നിര്‍­ദേശം
കോ­ട്ടയ­ത്തെ അ­പ­ര­ന്മാ­രു­ടെ പ­ത്രി­ക ത­ള്ള­ണ­മെ­ന്ന് യു­ഡിഎ­ഫ്; ഒ­പ്പി­ട്ടവ­രെ നേ­രി­ട്ട് ഹാ­ജ­രാ­ക്കാന്‍ ക­ള­ക്ട­റു­ടെ നിര്‍­ദേശം
Friday, April 5, 2024 5:32 PM IST
കോട്ടയം: കോ­ട്ടയ­ത്തെ അ­പ­ര­ന്മാ­രു­ടെ പ­ത്രി­ക ത­ള്ള­ണ­മെ­ന്ന് യു­ഡിഎ­ഫ്. ഇ­വ­രു­ടെ പ­ത്രി­ക പി­ന്താ­ങ്ങി­യ­വ­രു­ടെ ഒ­പ്പു­കള്‍ വ്യാ­ജ­മാ­ണെ­ന്ന­ട­ക്ക­മു­ള്ള പ­രാ­തി­യാ­ണ് യു­ഡിഎ­ഫ് ഉ­ന്ന­യി­ച്ച­ത്.

ഇ­തോ­ടെ പ­ത്രി­ക­യില്‍ ഒ­പ്പി­ട്ടവ­രെ നേ­രി­ട്ട് ഹാ­ജ­രാ­ക്കാന്‍ അ­പ­ര­ന്മാര്‍­ക്ക് വ­ര­ണാ­ധി­കാ­രി­ കൂ­ടിയായ ജില്ലാ ക­ള­ക്ടര്‍ നിര്‍­ദേ­ശം നല്‍കി. ഇ­ന്ന് നാ­ലി­ന­കം ഇവ­രെ ഹാ­ജ­രാ­ക്കാന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ പ­ത്രി­ക ത­ള്ളി­യേ­ക്കും.

കോ­ട്ടയ­ത്ത് യു­ഡി­എഫ് സ്ഥാ­നാര്‍ഥി ഫ്രാന്‍­സി­സ് ജോര്‍­ജി­ന് ര­ണ്ട് അ­പ­ര­ന്മാ­രാ­ണ് ഉ­ള്ളത്. ഇ­തില്‍ തൃ­ശൂര്‍ അ­ഞ്ചേ­രി സ്വ­ദേശി ഫ്രാന്‍­സി­സ് ഇ.ജോ­ണി­ന്‍റെ നാ­മ­നിര്‍­ദേ­ശ­പ­ത്രി­ക­യില്‍ ഒ­പ്പു­വ­ച്ച 10 പേരും ക­ടു­ത്തു­രു­ത്തി നി­യോ­ജ­ക മ­ണ്ഡ­ല­ത്തി­ലെ ഒ­രു ബൂ­ത്തില്‍­പ്പെട്ട വോ­ട്ടര്‍­മാ­രാ­ണ്.


ഈ പ­ത്ത് ഒ­പ്പു­കളും ഒ­രാള്‍ ത­ന്നെ ഇ­ട്ട­താ­ണെ­ന്നാ­ണ് യു­ഡി­എ­ഫി­ന്‍റെ ആ­രോ­പ­ണം. വോ­ട്ടര്‍­പട്ടിക നോ­ക്കി പ­ത്ത് പേ­രു­ടെ പേ­ര് എ­ഴു­തി­ച്ചേര്‍­ത്ത­താ­ണെ­ന്നും പ­രാ­തി­യുണ്ട്.

കൂ­വപ്പ­ള്ളി സ്വ­ദേ­ശിയാ­യ ഫ്രാന്‍­സി­സ് ജോര്‍­ജി­ന്‍റെ പ­ത്രിക പൂര്‍­ണമല്ല. ഇ­തി­ലെ പല കോ­ള­ങ്ങളും പൂ­രി­പ്പി­ച്ചി­ട്ടില്ല. ഇ­ത് ച­ട്ട­വി­രു­ദ്ധ­മാ­യ­തി­നാല്‍ പ­ത്രി­ക ത­ള്ള­ണ­മെ­ന്നാ­ണ് യു­ഡി­എ­ഫി­ന്‍റെ ആ­വ­ശ്യം. യു­ഡി­എ­ഫി­ന്‍റെ പ­രാ­തി മു­ഖ­വി­ല­യ്‌­ക്കെ­ടു­ത്ത ക­ള­ക്ടര്‍ ഇ­രു­വ­രോടും പ­ത്രി­ക­യില്‍ ഒ­പ്പി­ട്ടവ­രെ നേ­രി­ട്ട് ഹാ­ജ­രാ­ക്കാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<