തൊ­ണ്ടിമു­ത­ല്‍ കേ­സി­ലെ അ­പ്പീല്‍ തള്ളണം; ആന്‍റണി രാ­ജു­വി­നെ­തി­രേ സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍
തൊ­ണ്ടിമു­ത­ല്‍ കേ­സി­ലെ അ­പ്പീല്‍ തള്ളണം; ആന്‍റണി രാ­ജു­വി­നെ­തി­രേ സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍
Tuesday, April 9, 2024 1:24 PM IST
ന്യൂ­ഡല്‍ഹി: തൊ­ണ്ടിമു­ത­ല്‍ കേ­സില്‍ മുന്‍ മന്ത്രിയും എംഎൽഎയുമായ ആന്‍റ­ണി രാ­ജു­വി­നെ­തി­രേ സംസ്ഥാ­ന സര്‍­ക്കാര്‍. കേ­സി­ലെ പു­ന­ര­ന്വേ­ഷ­ണ­ത്തി­നെ­തിരേ ആന്‍റ­ണി രാ­ജു നല്‍കി­യ അ­പ്പീല്‍ ത­ള്ള­ണ­മെ­ന്ന് സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍ ആ­വ­ശ്യ­പ്പെട്ടു.

തൊ­ണ്ടി­മു­തല്‍ കേ­സില്‍ ആന്‍റ­ണി­ക്കെ­തി­രെ­യു­ള്ള ആ­രോ­പ­ണം ഗൗ­ര­വ­ത­ര­മാ­ണെ­ന്നും എം­എല്‍­എ­യ്‌­ക്കെ­തി­രേ തെ­ളി­വു­കള്‍ ഉ­ണ്ടെ­ന്നും സര്‍­ക്കാര്‍ കോടതിയിൽ സ­ത്യ­വാം­ഗ്മൂ­ലം നല്‍കി. കേ­സി­ലെ എ­ഫ്‌­ഐആര്‍ റ­ദ്ദാ­ക്കിയ ഹൈ­ക്കോട­തി ഉ­ത്തര­വ് പു­നഃ­പരി­ശോ­ധി­ക്ക­ണ­മെന്നും സര്‍­ക്കാര്‍ സ­ത്യ­വാം­ഗ്മൂ­ല­ത്തില്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

സാ­ങ്കേതി­ക കാ­ര­ണ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടിയാണ് കേ­സി­ലെ എ­ഫ്‌­ഐആര്‍ ഹൈ­ക്കോ­ട­തി റ­ദ്ദാ­ക്കു­കയും പു­ന­ര­ന്വേ­ഷ­ണ­ത്തി­ന് ഉ­ത്ത­ര­വി­ടു­കയും ചെ­യ്­ത്. ഇ­തോ­ടെ കേ­സില്‍ പു­ന­ര­ന്വേഷ­ണം വേ­ണ­മെന്ന ഹൈ­ക്കോട­തി ഉ­ത്ത­ര­വി­നെ­തി­രേ ആന്‍റണി രാജു സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ക്കു­ക­യാ­യി­രുന്നു.


ഈ ഹര്‍­ജി ത­ള്ള­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­ണ് നി­ല­വില്‍ സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ച്ചത്. കേ­സില്‍ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ക്കാന്‍ വൈ­കി­യ­തി­ന് സര്‍­ക്കാ­രി­നെ­തിരെ കോട­തി നേര­ത്തേ വി­മര്‍­ശ­നം ഉ­ന്ന­യി­ച്ചി­രുന്നു.

സര്‍­ക്കാ­രും ആന്‍റ­ണി രാ­ജുവും ഒ­ത്തുക­ളി­ക്കു­കയാണോ എ­ന്നട­ക്കം കോട­തി ചോ­ദി­ച്ചി­രുന്നു. ഇതോടെ കേ­സ് പ­രി­ഗ­ണി­ക്കാന്‍ മ­ണി­ക്കൂ­റു­കള്‍ മാത്രം ശേ­ഷി­ക്കെ­യാ­ണ് സര്‍­ക്കാര്‍ കോ­ട­തി­യില്‍ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<