ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിലപാടിന്‍റെ പേരിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ.

അടുത്ത കാലത്ത് ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടികളെക്കുറിച്ചാണ് താന്‍ സംസാരിച്ചത്. നേരത്തേ നടന്ന യുദ്ധങ്ങളെക്കുറിച്ചല്ല പറഞ്ഞതെന്നും തരൂര്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

നിയന്ത്രണരേഖയിലും അന്താരാഷ്ട്രാ അതിര്‍ത്തിയിലും നേരത്തേയുള്ള നടപടികള്‍ നിയന്ത്രിതമായിരുന്നു. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കാനുള്ള വിമര്‍ശനങ്ങളും ട്രോളുകളും തുടരാം. തനിക്ക് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തരൂർ പ്രതികരിച്ചു.