തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകുന്ന ഉത്തരവിന്‍റെ കാലാവധി ഒരു വർഷം കൂടി നീട്ടി.

ഇതുസംബന്ധിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവിന്‍റെ കാലാവധി 27ന് അവസാനിച്ചതിനെ തുടർന്ന് പുതിയ ഉത്തരവ് ഇറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരമാണ് ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന നിലയിൽ തദ്ദേശസ്ഥാപന അധ്യക്ഷനും അധികാരപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്കും നൽകിയത്. ഇവർക്കു സ്വന്തം നിലയിൽ കൊല്ലുന്നതിനോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേന കൊല്ലിക്കുന്നതിനോ ഉള്ള അധികാരമാണ് നൽകിയിട്ടുള്ളത്.