കൊച്ചി: കോടതികളുടെ മുൻ ഉത്തരവുകളും യുജിസി മാര്‍ഗനിര്‍ദേശങ്ങളും കൂടി പരിഗണിച്ച് റാഗിംഗ് നിരോധന നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ഹൈക്കോടതി.

നിലവിലെ നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരുമ്പോള്‍ ഇവ അനിവാര്യമായും പരിഗണിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.

റാഗിംഗ് തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.

റാഗിംഗ് കേസുകളില്‍ നിലവിലെ നിയമത്തിലുള്ള ചില തടസങ്ങള്‍ പരിഹരിക്കുന്ന മാറ്റങ്ങള്‍ നിയമം പരിഷ്‌കരിക്കുമ്പോള്‍ വേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.